മാർട്ടിൻ N ആൻ്റണി കുരിശിലേക്ക് ഒരു യാത്ര (മർക്കോ 14:1-15:47)ജീവിക്കുന്ന ദൈവത്തിൻ്റെ പീഡാനുഭവവും മരണവും. ഇതാണ് ക്രൈസ്തവീകതയുടെ ഹൃദയം. ആ ഹൃദയത്തിൽ നമ്മൾ എത്തിയിരിക്കുന്നു. യേശുവിൻ്റെ മരുഭൂമിയനുഭവത്തിലൂടെയാണ് നമ്മൾ നോമ്പുകാലം ആരംഭിച്ചത്. അവിടെനിന്നും നമ്മൾ താബോറിലെ സ്വർഗീയ ലാവണ്യമനുഭവിച്ചു. അതിനുശേഷം നിക്കോദേമോസിനെ പോലെ നമ്മൾ അവനുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ഗ്രീക്കുകാരെ പോലെ അവനെ ആഴത്തിൽ അറിയുകയും ചെയ്തു. ഇപ്പോഴിതാ, അവനോടൊപ്പം നമ്മൾ ജെറുസലേമിലേക്ക് പ്രവേശിക്കുന്നു. ഇനിയുള്ള ദിനങ്ങൾ വിശുദ്ധമാണ്. നിഷ്ക്രിയമായ വിശുദ്ധിയായിരിക്കില്ല ഈ ദിനങ്ങളുടെ പ്രത്യേകത. നിശബ്ദതയുടെയും Read More…
Author: Nasraayan
തപസ്സുകാലം: ദൈവത്തിലാശ്രയിച്ച് ഒന്നു ജീവിച്ചു നോക്കാനുള്ള ക്ഷണമാണത്…
ഷിൻ്റോ മറയൂർ തപസ്സുകാലത്തിലാണു നമ്മൾ. യേശു തൻ്റെ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പ് ജ്ഞാനസ്നാനം സ്വീകരിച്ചതിനു ശേഷം മരുഭൂമിയിൽ നാല്പതു ദിനരാത്രങ്ങൾ പാർത്തതിൻ്റെ ഓർമയിലാണ് നാം ഇക്കാലം ആചരിക്കുന്നത്. ഒപ്പം, ഈ ഉത്ഥാനപ്പുലരിക്കുവേണ്ടിയുള്ള ഒരുക്കം എന്ന നിലയിലും നാമതിനെ കാണുന്നു. എന്തിനാവും യേശു മരുഭൂമിയിലേക്കു പോയതും നാല്പതു ദിവസം അവിടെ കഴിഞ്ഞതും? ഈ ചോദ്യം തപസ്സുകാലാചരണത്തിൻ്റെ ഹൃദയം കണ്ടെത്താൻ ചിലപ്പോൾ സഹായിച്ചേക്കും. യഥാർഥത്തിൽ ബൃഹത്തായ ഒരു ക്യാൻവാസിൽ വരച്ച ഒരു വലിയ രചനയുടെ ഒരു ഫോക്കസ്ഡ് ചിത്രം മാത്രമാണ് Read More…
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു…
കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആർച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു പിതാവു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ Read More…
ക്രിസ്തുവെന്ന സ്നേഹമൂല്യത്തെ പ്രതി ജീവിതപ്പുഴയ്ക്ക് എതിരെ നീന്താൻ ശ്രമിച്ചവരാണ് സമർപ്പിതർ…
ഫാ. ഷിന്റോ വെളീപ്പറമ്പിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടി പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടി ഒരു ചെറുവീടിന്റെ ഇരുണ്ട മൂലകളിലായി പത്തുവർഷം ഒളിച്ചു കഴിഞ്ഞത്, മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെട്ടെങ്കിലും പ്രണയത്തിനു മാത്രം കഴിയുന്ന അസാമാന്യമായ പ്രവൃത്തിയായി വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. “ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ” എന്ന ചുള്ളിക്കാടിന്റെ വരികൾ ഹൃദയംകൊണ്ട് പാടിയ പ്രണയികളും ഏറെയുണ്ട്. ജീവിതപങ്കാളിയുടെ മരണത്തിനുശേഷം ഇനി ജീവിതം മക്കൾക്കുവേണ്ടി എന്ന പ്രഖ്യാപനത്തോടെ ജീവിക്കുന്നവരെയും, സംശയം കൊണ്ട് കൂർത്ത നോട്ടത്തോടെയാണെങ്കിലും അധികം അസഹിഷ്ണുത കാട്ടാതെ ജീവിക്കാനും മലയാളികൾ പരിശ്രമിക്കാറുണ്ട്. എന്നാൽ Read More…
യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ -37 നിര്യാതനായി…
Sunny Thottappilly പ്രിയപ്പെട്ട സഹോദരൻ സിറിൽ, വി. ഫ്രാൻസിസ് അസ്സീസിയെ പോലെ പുണ്ണ്യം ചെയ്ത്, ലോകത്തെ നവീകരിക്കണമെന്ന് തീക്ഷണമായി പറയുകയും, അത് ജീവിതത്തിൽ പകർത്താൽ ശ്രമിക്കുകയും ചെയ്തു. ഇന്ന്, ആ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കി മുപ്പത്തിയേഴാം വയസിൽ ദൈവതിരുസന്നിധിയിലേക്ക് മടങ്ങുബോൾ സഹോദരന്റെ തീക്ഷ്ണത നമുക്കൊരു വെല്ലുവിളിയാകുന്നു. അങ്ങേയ്ക്ക് പൗലോസ് ശ്ലീഹാ മരണത്തെ കുറിച്ച് പറഞ്ഞത് പോലെ ധൈര്യപൂർവ്വം പറയാം, ക്യാൻസറെ നിന്റെ ദംശനമെവിടെ, കാരണം, അത്രമാത്രം ധീരതയോടെയാണ് അങ്ങ്, ജീവിതത്തിൽ പ്രവാചകദൗത്ത്യത്തോടെ മൂന്നേറിയ അതേ സ്തെര്യത്തോടെ തന്നെ, രോഗത്തെ Read More…
ഏഷ്യാനെറ്റും മറ്റ് പത്തോളം മലയാളം ചാനലുകളും പറഞ്ഞത് തെറ്റ്!
കൊച്ചി: 55 മെത്രാന്മാരും സിനഡുമായി ബന്ധപ്പെട്ട പല വൈദികരുമുൾപ്പെടെ 100 -ഓളം പേരുണ്ടായിരുന്ന രണ്ടു ദിവസത്തെ യോഗത്തിന്റെ നിർണായക തീരുമാനം ലോകം അറിഞ്ഞത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ്. ഏഷ്യാനെറ്റ് അടക്കമുള്ള പത്തോളം മലയാളം ചാനലുകളും ഒട്ടേറെ യൂ ട്യൂബ് ചാനലുകളും കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരുന്നത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയാണ് മേജർ ആർച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുന്നത് എന്നാണ്. ചുരുക്കം ചിലർ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ആയിരിക്കുമെന്നും പറയുന്നത് കേട്ടു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു Read More…










