നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-23

അമ്മയോടൊപ്പംദിവസം 23 – “സേവനത്തിലേക്കുള്ള യാത്ര” “ആ ദിവസങ്ങളിൽ മറിയം യെഹൂദായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.”(ലൂക്കാ 1 : 39) ഗബ്രിയേൽ ദൂതൻ മറിയത്തോട് ദൈവത്തിന്റെ ദൗത്യം വെളിപ്പെടുത്തിയപ്പോൾ, അവൾ “അതെ” എന്ന് പറഞ്ഞു.ദൈവത്തിന്റെ വാക്ക് അവളുടെ ഹൃദയത്തിൽ വളരാൻ തുടങ്ങി.അത് കഴിഞ്ഞ് ഉടൻ — അവൾ തിടുക്കത്തിൽ യാത്രപുറപ്പെട്ടു.എവിടേക്കാണ്? യെഹൂദായിലെ മലമ്പ്രദേശത്തേക്ക് — തന്റെ ബന്ധുവായ എലിസബത്തിനെ കാണാൻ. ഇവിടെ ശ്രദ്ധിക്കേണ്ടത് ആ “തിടുക്കത്തിൽ” എന്ന പദമാണ്.മറിയം തന്റെ ദൈവാനുഭവം ഒറ്റയ്ക്ക് സൂക്ഷിച്ചില്ല; Read More…

എൻ്റെ ഭർത്താവ് ചാർളിയുടെ കൊലപാതകിയോട് ഞാൻ ക്ഷമിക്കുന്നു…

വയനാട് ഉരുൾപൊട്ടൽ: വാക്കു പാലിച്ച് കത്തോലിക്കാസഭ…

ഈശോയുടെ തിരുഹൃദയ നൊവേന: ഒൻപതാം ദിനം…

വിശുദ്ധ അൽഫോൻസാമ്മയുടെ അഷ്ടഭാഗ്യങ്ങൾ

ഫാ. ജയ്സൺ കുന്നേൽ mcbs ഭരണങ്ങാനത്തിന്റെ സൂര്യതേജസ്സായി വിളങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മ, ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധയായി ലോകമെമ്പാടും ആദരിക്കപ്പെടുന്നു. കേരളത്തിലെ കുടമാളൂരിൽ 1910 ആഗസ്റ്റുമാസം 19-ന് ജനിച്ച അന്നക്കുട്ടി എന്ന ബാലിക വേദനകളും കഷ്ടപ്പാടുകളും വീരോചിതമായി സഹിച്ച്, ദൈവസ്നേഹത്തിൻ്റെ മുദ്രപതിപ്പിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാൽ വിശുദ്ധിയുടെ ഉന്നതിയിലെത്തി. അവളുടെ നാമം കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രാർത്ഥനയുടെ നിലാവെളിച്ചം പടരുന്നു. ഭരണങ്ങാനത്തെ കബറിടപ്പള്ളിയിൽ എത്തിയാൽ അറിയാതെതന്നെ ആരും പ്രാർത്ഥിച്ചുപോകും. മതവിഭാഗങ്ങളുടെ അതിരുകൾക്കപ്പുറം, സർവ്വരുടെയും വിശുദ്ധയായി അൽഫോൻസാമ്മ ഇന്ന് ഉദിച്ചുനിൽക്കുന്നു. കുരിശിന്റെ Read More…

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്

കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാരാണോ നാം? ഇല്ലെങ്കിൽ…

വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ് ; ഇരുപതാം ദിനം

Latest Updates

News Reader's Blog Social Media

പി.സി. ജോർജിന്‍റെ പ്രസ്താവന പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെത്രാനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന്‍റെ നടപടി അത്യന്തം പ്രതിഷേധാർഹവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു. രാഷ്‌ട്രീയ പ്രവർത്തനം ആർക്കുമെതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല. സഭയുടെ ഉടമസ്ഥാവകാശം പി.സി. ജോർജിന് ആരും ഏൽപ്പിച്ചു കൊടുത്തിട്ടില്ല. സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കുമായി അവസരവാദപരമായി സഭയെ താറടിച്ചു കാണിക്കുന്ന ശൈലി പി.സി. ജോർജ് അവസാനിപ്പിക്കണം. പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് Read More…

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല; പി സി ജോർജിന് മറുപടിയുമായി ദീപിക

അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനം വ്യത്യസ്ത രീതിയിൽ ഉത്സവമാക്കി പാലാ സെന്റ് തോമസ് കത്തീഡ്രൽ സൺഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും

തൃശൂർ അതിരൂപത മുൻ വികാരി ജനറൽ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു