News Social Media

അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും

അരുവിത്തുറ:  1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ  വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ  മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു.അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ ഓടിയെത്തും Read More…

Daily Saints Reader's Blog

മോണ്ടെപുൾസിയാനോയിലെ വിശുദ്ധ ആഗ്നസ് : ഏപ്രിൽ 20

മോണ്ടെപുൾസിയാനോയിലെ വിശുദ്ധ ആഗ്നസ് പതിമൂന്നാം നൂറ്റാണ്ടിലെ ടസ്കാനിയിലാണ് ജനിച്ചത്. ആറാമത്തെ വയസ്സിൽ, ആഗ്നസ് ഒരു കോൺവെൻ്റിൽ ചേരാൻ അനുവദിക്കണമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ഒൻപതാം വയസ്സിൽ മോണ്ടെപുൾസിയാനോയിലെ ഡൊമിനിക്കൻ കോൺവെൻ്റിൽ അവളെ പ്രവേശിപ്പിച്ചു. വിശുദ്ധിയോടുള്ള ആഗ്നസിൻ്റെ പ്രശസ്തി മറ്റ് സഹോദരിമാരെ ആകർഷിച്ചു, 15-ാം വയസ്സിൽ അവൾ മഠാധിപതിയായി. അവൾ 15 വർഷം റൊട്ടിയും വെള്ളവും കഴിച്ച് നിലത്ത് ഉറങ്ങുകയും തലയിണയ്ക്ക് ഒരു കല്ല് ഉപയോഗിക്കുകയും ചെയ്തു. അവൾക്ക് കന്യാമറിയത്തിൻ്റെ ദർശനങ്ങൾ ഉണ്ടായിരുന്നുവെന്നും അവളുടെ ദർശനങ്ങളിൽ മാലാഖമാർ Read More…

Daily Saints Reader's Blog

വിശുദ്ധ ജിയന്ന ബെരേറ്റാ മോള : ഏപ്രിൽ 19

1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ ആൽബെർട്ടോയുടെയും മരിയ ബെറെറ്റയുടെയും 13 മക്കളിൽ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ദ്ധ എന്നീ നിലയിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി. വിൻസെൻ്റ് ഡീപോൾ സൊസൈറ്റിയിൽ അംഗമായിരുന്ന ജിയന്ന മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. 1954 ജിയന്ന തൻ്റെ ജീവിത പങ്കാളി പിയത്രോ മോളയെ പരിചയപ്പെടുകയും Read More…

Meditations Reader's Blog

പിതാവിന്റെ ഇഷ്ടവും അഭിഷേകവുമേറ്റുവാങ്ങുന്ന വിനീതദാസരായിത്തീരാം..

മത്തായി 20 : 17 – 28മോചനദ്രവ്യം. ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ,അവന്റെ വലതുവശത്തും ഇടതുവശത്തുമിരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, മോചനദ്രവ്യമായി സമർപ്പിക്കുവാനുമാണ് അവൻ Read More…

Daily Saints Reader's Blog

വിശുദ്ധ അത്തനാസിയ :ഏപ്രിൽ 18

വിശുദ്ധ അത്തനാസിയ, ചെറുപ്പത്തിൽ ഒരു നക്ഷത്രം അവളുടെ ഹൃദയത്തിൽ ലയിക്കുന്ന മിസ്റ്റിക് യൂണിയൻ അനുഭവിച്ചു. അവൾക്ക് ഒരു ആത്മീയ ജീവിതം വേണം, എന്നാൽ ഒരു സാമ്രാജ്യത്വ ശാസന പ്രകാരം വിവാഹപ്രായമുള്ള എല്ലാ അവിവാഹിതരായ സ്ത്രീകളും സൈനികരെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. 16 വയസ്സുള്ളപ്പോൾ, അവളുടെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം, അവൾ ഒരു യുവ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അവളുടെ വിവാഹം കഴിഞ്ഞ് പതിനാറ് ദിവസങ്ങൾക്ക് ശേഷം, അറബികളുമായുള്ള ഒരു യുദ്ധത്തിൽ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടു. അവൾ വീണ്ടും വിവാഹം Read More…

News Social Media

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. Read More…

News Social Media

പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും: ഫാ.ഡോ.മൈക്കിൾ പുളിക്കൽ സിഎംഐ

സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്തിലും പ്രണയത്തെ ആസൂത്രിതമായ രീതിയിൽ കെണിയായി മാറ്റുവാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുകൾ പലരും നൽകിത്തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇതിനകം പല രീതിയിൽ ആ വിഷയം സമൂഹത്തിൽ ചർച്ചയും വിവാദങ്ങളുമായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലേതാണ് “കേരള സ്റ്റോറി” എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത്. തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം പഠിപ്പിക്കുകയും മതം മാറ്റുകയും തുടർന്ന് പലതരത്തിലുള്ള സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും Read More…

Meditations Reader's Blog

ദൈവ സ്നേഹത്തിന് പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും സ്തോത്രഗീതമാലപിക്കാം…

ലൂക്കാ 1 : 46 – 56ദൈവാനുഭവത്തെ രക്ഷാകരമാക്കുമ്പോൾ… കർത്താവിനെ മഹത്വപ്പെടുത്തുന്ന ആത്മാവും, രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്ന മനസ്സുമാണ് പരിശുദ്ധ അമ്മയുടേത്. ദൈവത്തിൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്നവനാണ് അവിടുന്നെന്ന്‌, അവൾ ഏറ്റുപറയുന്നു. ദൈവകാരുണ്യത്തെ അവൾ വാനോളം ഉയർത്തുന്നു.പൂർവ്വികർക്കുനല്കിയ വാഗ്ദാനത്തെ നിറവേറ്റുന്ന ദൈവമാണ് അവിടുന്നെന്നു അവൾ ഉറക്കെ പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളിലൂടെ തലമുറകൾ അവളെ ഭാഗ്യവതി എന്ന് പ്രകീർത്തിയ്ക്കുമെന്ന പ്രവചനഭാഗവും ഇവിടെയുണ്ട്. പരിശുദ്ധനായവൻ ശക്തനും വലിയ കാര്യങ്ങൾ ചെയ്യുന്നവനുമാണെന്നും, തലമുറകളോളം തൻ്റെ ഭക്തരുടെ മേൽ കരുണ വർഷിക്കുന്നവനാണെന്നും, അവൾ ഏറ്റുപറഞ്ഞ് Read More…

Daily Saints Reader's Blog

ഏപ്രിൽ 17 : വിശുദ്ധ അനിസെറ്റസ് മാർപാപ്പ

വിശുദ്ധ പത്രോസിൻ്റെ പതിനൊന്നാമത്തെ പിൻഗാമിയായ വിശുദ്ധ അനിസെറ്റസ്, വിശുദ്ധ പയസ് ഒന്നാമൻ്റെ പിൻഗാമിയായി പതിനൊന്ന് വർഷം ഭരിച്ചു. വിശുദ്ധ യോഹന്നാൻ അപ്പോസ്തലൻ ഏഷ്യയിലെ പള്ളികൾക്ക് കത്തുകൾ എഴുതിയ നാളുകളിൽ ജ്ഞാനവാദത്തിൻ്റെ അപകടകരമായ തെറ്റുകൾക്കെതിരെ ആ സമയത്ത് അദ്ദേഹത്തിന് പ്രത്യേകിച്ച് പോരാടേണ്ടിവന്നു. വിശുദ്ധ അനിസെറ്റസിനെ, സ്മിർണയിലെ ബിഷപ്പായ വിശുദ്ധ പോളികാർപ്പ് റോമിൽ സന്ദർശിച്ചു. പോളികാർപ്പിൻ്റെ ശിഷ്യനായ വിശുദ്ധ ഐറേനിയസ് പറയുന്നതുപോലെ റോമിലെ പള്ളിയിൽ ഈസ്റ്റർ ഞായറാഴ്ച ആഘോഷിക്കുന്ന ആചാരത്തെ ഈ മാർപ്പാപ്പ അനുകൂലിച്ചു, സാമ്രാജ്യത്തിൻ്റെ തലസ്ഥാനത്ത് വിശ്വാസത്തെ ദുഷിപ്പിക്കാൻ Read More…

News Social Media

സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസ്: കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും

പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു Read More…