Faith Reader's Blog

നശ്വരമായ സമ്പാദ്യത്തിൻ്റെ പിന്നാലെ പോകാതെ അനശ്വരമായ സ്വർഗ്ഗീയനിക്ഷേപം കരുതിവയ്ക്കാം…

മത്തായി 6 : 19 – 24സ്വർഗ്ഗീയ നിക്ഷേപം നമ്മുടെ സമ്പാദ്യങ്ങളെല്ലാം നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാണ്. എന്നാൽ, ഇവയൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല എന്ന സത്യം നമുക്ക് മറച്ചുവയ്ക്കാനാവില്ല. ആയതിനാൽ, ഭൂമിയിലെ നിക്ഷേപങ്ങളൊന്നും സ്വർഗ്ഗീയ നിക്ഷേപത്തിനുതകുന്നതല്ല എന്ന് യേശു ഈ വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. എത്ര വിലയേറിയതും കാലക്രമേണ നശിച്ചു മണ്ണടിയും. എന്നാൽ, അനശ്വരമായത് സ്വർഗ്ഗീയനിക്ഷേപം മാത്രം. ഏതൊരുവന്റേയും ഹൃദയം, അവന്റെ നിക്ഷേപത്തിലായിരിക്കും. സ്വർഗ്ഗീയനിക്ഷേപം നമ്മുടെ സത്പ്രവൃത്തികളുടെ പ്രതിഫലമാണ്. അവയോ, അനശ്വര നിക്ഷേപങ്ങളും. ഇതിൽ ഏത്‌ വേണമെന്ന് നാമാണ് Read More…

Daily Saints Reader's Blog

സെൻ്റ് പീറ്റർ ഡാമിയൻ്റെ തിരുനാൾ : ഫെബ്രുവരി 21

സഭയുടെ പരിഷ്കർത്താവും ഡോക്ടറുമായിരുന്ന സെൻ്റ് പീറ്റർ ഡാമിയൻ തൻ്റെ കാലത്തെ പുരോഹിതന്മാർക്കിടയിൽ പ്രചരിച്ചിരുന്ന പൈശാചികതയ്ക്കും അഴിമതിക്കുമെതിരെ പോരാടി. ഫെബ്രുവരി 21 നാണ് അദ്ദേഹത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നത്. ബുദ്ധിമുട്ടുള്ള ബാല്യം 1007-ൽ റവണ്ണയിൽ ജനിച്ച അദ്ദേഹം ഏഴ് മക്കളിൽ അവസാനത്തെ ആളായിരുന്നു. ഇനി ഒരു കുട്ടിയെ കൂടി തനിക്ക് വളർത്താൻ കഴിയില്ലെന്ന് അവൻ്റെ അമ്മയ്ക്ക് തോന്നി, അവനെ മുലയൂട്ടാൻ വിസമ്മതിച്ചു. അവനെ മരണത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. കുട്ടിയെ കൈയ്യിൽ എടുത്ത്, തൻ്റെ ദുഷ്പ്രവണതയിൽ പശ്ചാത്തപിക്കുകയും മറ്റുള്ളവരെപ്പോലെ അവനെ പരിപാലിക്കുകയും Read More…

News Reader's Blog

പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷികപരിഗണന കാണിക്കണം: ബിഷപ് ജോസ് പൊരുന്നേടം

വന്യമൃഗ ആക്രമണത്തെത്തുടര്‍ന്ന് പാക്കം സ്വദേശിയായ പോള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പള്ളിയില്‍ അരങ്ങേറിയ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തില്‍ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണ്. സമരത്തില്‍ ജനമുയര്‍ത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകള്‍ക്ക് മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും Read More…

Daily Saints Reader's Blog

വിശുദ്ധ എലെവുത്തേരിയൂസിൻ്റെ തിരുനാൾ : ഫെബ്രുവരി 20

ക്ലോവിസു രാജാവിന്റെ പിതാവായ കില്‍ഡെറിക്കിന്റെ വാഴ്ച്ചയുടെ അവസാന കാലത്ത് ഫ്രാന്‍സില്‍ ടൂര്‍ണെയി എന്ന സ്ഥലത്ത് എലെവുത്തേരിയൂസ് ജനിച്ചു. പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തായുമാണ്. ടൂര്‍ണയിലെ ആദ്യത്തെ മെത്രാനായിരുന്ന തെയോഡോറിന്റെ പിന്‍ഗാമിയാണ് എലെവൂത്തേരിയൂസ്. ക്രിസ്തുമതത്തെ ദ്രോഹിച്ചുകൊണ്ടിരുന്ന ആര്യന്‍ പാഷാണ്ഡതയെ നിര്‍മമാര്‍ജ്ജനം ചെയ്യാനായി എലെവുത്തേരിയൂസ് ഒരു സുനഹദോസ് വിളിച്ച് ചേര്‍ക്കുകയും പാഷാണ്ഡികളെ ലജ്ജിതരാക്കുകയും ചെയ്തു. വൈരാഗ്യം പൂണ്ട പാഷാണ്ഡികള്‍ ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകുന്ന വഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിചതച്ചു. തല്‍ക്കാലം, സുഖം പ്രാപിച്ചെങ്കിലും അധികം വൈകാതെ Read More…

Daily Saints Reader's Blog

വിശുദ്ധ ജസീന്തയുടെയും ഫ്രാന്‍സിസ്‌കോ മാര്‍ട്ടോയുടെയും തിരുനാൾ : ഫെബ്രുവരി 20..

ഫാത്തിമയില്‍ മാതാവിനെ ദര്‍ശിച്ച് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിയ വിശുദ്ധ ജസീന്തയുടെയും ഫ്രാന്‍സിസ്‌കോ മാര്‍ട്ടോയുടെയും തിരുനാൾ ആഘോഷിക്കുകയാണ് ഫെബ്രുവരി 20 ന്. ഫ്രാൻസിസ്കോയും ജസീന്ത മാർട്ടോയും പോർച്ചുഗലിലെ ഫാത്തിമയ്ക്ക് സമീപം താമസിച്ചിരുന്ന സഹോദരങ്ങളായിരുന്നു 1917 മെയ് 13 നും ഒക്ടോബര്‍ 13 നും ഇടയില്‍, അല്‍ജസ്ട്രലില്‍ നിന്നുള്ള മൂന്ന് പോര്‍ച്ചുഗീസ് ഇടയ കുട്ടികള്‍ക്ക് മാതാവിന്റെ ദര്‍ശനം ലഭിച്ചു. ലിസ്ബണില്‍ നിന്ന് 110 മൈല്‍ വടക്കുള്ള ഫാത്തിമയ്ക്ക് സമീപമുള്ള കോവ ഡ ഇരിയയില്‍ വെച്ചാണ് ഇവര്‍ക്ക് മാതാവിന്റെ ദര്‍ശനം ലഭിച്ചത്. Read More…

Faith Reader's Blog

ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവരാകാം

യഥാർത്ഥ ഓഹരിലൂക്കാ 18 : 18 – 30 “നല്ലവനായ ഗുരോ” നന്മയെന്നത് ദൈവസ്വഭാവമാണ്. ഈ ദൈവീക നന്മയാണ് സൃഷ്ടിയുടെ ആരംഭം മുതലേ, സകല സൃഷ്ടികളിലും പ്രതിധ്വനിക്കുന്നത്. കാരണം, അവന്റെ സൃഷ്ടിയെല്ലാം നല്ലതായിരുന്നു എന്നവൻ കണ്ടു. ഈ ഭൂമിയിലെ, ധനത്തിനോ അധികാരങ്ങൾക്കോ നൽകാൻ കഴിയാത്ത ഒന്നാണ്, നിത്യജീവൻ. എന്നാൽ, നമുക്ക് ആശ്രയിക്കാവുന്ന ഒന്നുണ്ട് – ദൈവം. നിത്യരക്ഷയും നിത്യജീവനും നൽകാൻ കഴിയുന്നത് അവന് മാത്രമാണ്. അത് ഈ ലോകജീവിതത്തിന്റെ തുടർച്ചയാണ്. എന്നാൽ അത് നേടിയെടുക്കാനുള്ള മാർഗ്ഗമോ, ഈ Read More…

News Reader's Blog

വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവല്‍ക്കരിക്കരുത്: കെസിബിസി

കൊച്ചി: വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ Read More…

Faith Reader's Blog

”നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യ പുത്രന്‍ വന്നിരിക്കുന്നത്”

സന്തോഷ് ചുങ്കത്ത്, ജിൻസി സന്തോഷ് സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹത്തില്‍ അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന്‍ വന്നവന് അതൊന്നും പ്രശ്‌നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: ‘ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!’ നമ്മള്‍ വീണുപോയ ഇടങ്ങളില്‍ നിന്നും തോറ്റുപോയ വഴികളില്‍ നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം! ”എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവന്‍ എനിക്ക് വിരുന്നൊരുക്കി”. ”എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തി”. തോറ്റുപോയ ഇടങ്ങളില്‍ നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള്‍ ക്രിസ്തു വിവക്ഷിക്കുന്നത് Read More…

Daily Saints Reader's Blog

ഈജിപ്തിലെ വിശുദ്ധ മക്കറിയസിൻ്റെ തിരുനാള്‍: ജനുവരി-19…

നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈജിപ്തിലെ പിടിനാപൂര്‍ ഗ്രാമത്തിലാണ് ഈജിപ്തിലെ മഹാനായ വിശുദ്ധ മക്കറിയസ് ജനിച്ചത്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവാഹത്തില്‍ പ്രവേശിച്ചു, പക്ഷേ താമസിയാതെ ഭാര്യ മരിച്ചു. തന്റെ ഭാര്യയെ അടക്കം ചെയ്ത ശേഷം, മക്കാരിയസ് സ്വയം പറഞ്ഞു, ‘മക്കാറിയസ്, ശ്രദ്ധിക്കുക, നിങ്ങളുടെ ആത്മാവിനെ പരിപാലിക്കുക. നിങ്ങള്‍ ലൗകിക ജീവിതം ഉപേക്ഷിക്കുന്നത് ഉചിതമാണ്. കര്‍ത്താവ് വിശുദ്ധന് ദീര്‍ഘായുസ്സ് നല്‍കി, എന്നാല്‍ അന്നുമുതല്‍ മരണത്തിന്റെ ഓര്‍മ്മകള്‍ അവനോടൊപ്പമുണ്ടായിരുന്നു, പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്റെയും സന്യാസ പ്രവൃത്തികളിലേക്ക് അവനെ പ്രേരിപ്പിച്ചു. അവന്‍ കൂടുതല്‍ Read More…

Faith Reader's Blog

ആത്മാവിൻ്റെ സമ്പന്നതയാൽ ഉള്ളുനിറഞ്ഞവരാകാം

നമ്മിലെ സമ്പന്നതലൂക്കാ 16 : 19 – 31 ദരിദ്രനോട് കരുണകാട്ടി സ്വർഗ്ഗവും, ധനികന് കഠിനമായ നരകശിക്ഷയും വിധിക്കുന്ന ദൈവം. ഇവർ രണ്ടും, രണ്ട് വിപരീത കഥാപാത്രങ്ങളാണ്. ഇവരിലൂടെ ഇഹലോകവും പരലോകവും അവിടുന്നു വരച്ചുകാട്ടുന്നു. വളരെ ലളിതവും ഗ്രാഹ്യവുമായ രീതിയിൽ ഉള്ള വിവരണം ഏറെ ശ്രദ്ധേയമാണ്. ധനികന്റെ ജീവിതം ഇപ്രകാരമാണ്, പട്ടുവസ്ത്രം, എല്ലാം വിലകൂടിയതും വിദേശനിർമ്മിതവും, സുഖഭക്ഷണം, ഇഷ്ടാനുസരണം സേവകർ, ഒന്നിനെക്കുറിച്ചും ആകുലതകളില്ല. ഇങ്ങനെ പോകുന്നു വിവരണം. “എല്ലാം തികഞ്ഞവൻ”, അതു ദൈവാനുഗ്രഹം എന്നൊക്കെ നാം അവനെ Read More…