മത്തായി 20 : 1 – 16ജീവിതവേതനം. ഈ ഒരു ഉപമ പലപ്പോഴും സാധാരണ ചിന്തയിലൂടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. കാരണം, ഇതിന്റെ പിന്നിലെ പശ്ചാത്തലവും ദൈവശാസ്ത്രവീക്ഷണവും നാം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എപ്പോഴും സ്വർഗ്ഗരാജ്യത്തെ മുൻനിർത്തിയാണ് അവൻ ഉപമകൾ പറയുന്നത്. ഇവിടെ വിവക്ഷിക്കപ്പെടുന്നതും മാനുഷീക നീതിയല്ല, സ്വർഗ്ഗനീതിയാണ്. ആയതിനാൽ, മാനുഷീക മാനദണ്ഡങ്ങൾ ഇവിടെ വിലപ്പോകില്ല. ജോലി ചെയ്തതിൽ സമയവ്യത്യാസം ഉണ്ടെങ്കിലും, എല്ലാവർക്കും ഒരേ വേതനം എന്നത് നമുക്ക് സ്വീകാര്യമായ കാര്യമല്ല. മനുഷ്യനീതിക്കൊപ്പം ദൈവകരുണകൂടി കൂട്ടിച്ചേർത്താലെ ഇതിന്റെ Read More…
Reader’s Blog
വിശുദ്ധ ബോനവെന്തൂര: ജൂലൈ 15
ജൂലൈ 15, സഭയുടെ “സെറാഫിക് ഡോക്ടർ” എന്ന് വിളിക്കപ്പെടുന്ന സെൻ്റ് ബോണവെന്തൂറിൻ്റെ തിരുനാൾ ദിനമാണ്.ഇറ്റലിയിലെ ടസ്കാനിയിലെ ബഗ്നോറിയയിലാണ് സെൻ്റ് ബോണവെഞ്ചർ ജനിച്ചത്. തൻ്റെ ചെറുപ്പത്തിൽ, സെൻ്റ് ഫ്രാൻസിസ് അസ്സീസിയുടെ മധ്യസ്ഥതയാൽ സെൻ്റ് ബോണവെഞ്ചർ അപകടകരമായ ഒരു രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചതായി പറയപ്പെടുന്നു. അദ്ദേഹം 1243-ൽ ഫ്രാൻസിസ്കൻ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിൽ ചേർന്നു. പാരീസിൽ പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തെ അയച്ചു. ഇംഗ്ലീഷ് ഡോക്ടറും ഫ്രാൻസിസ്കനുമായ അലക്സാണ്ടർ ഓഫ് ഹെയ്ൽസും പിന്നീട് ജോൺ ഓഫ് റോഷലും അദ്ദേഹത്തെ Read More…
ഈശോയാകുന്ന മുന്തിരിവള്ളിയോട് ചേർന്ന് നിൽക്കാം ;ഫലം പുറപ്പെടുവിക്കാം..
യോഹന്നാൻ 15 : 1 – 8മുന്തിരിയും ശാഖകളും. പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. Read More…
വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്: ജൂലൈ 14
1550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ സൈന്യത്തില്‍ പ്രവേശിക്കുമ്പോള്‍ വിശുദ്ധന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574-ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും പിന്നീട് നിയാപ്പോളീറ്റന്‍ സൈനീക വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന വിശുദ്ധന്‍ പലപ്പോഴും തന്റെ അത്യാവശ്യ സാധനങ്ങള്‍ വരെ ചൂതാട്ടത്തില്‍ Read More…
ദൈവസ്നേഹം കരുതുന്നതും, കരുത്തേക്കുന്നതും, പുനർജീവിപ്പിക്കുന്നതുമാണ്
യോഹന്നാൻ 11 : 1 – 16ദൈവഹിതവും വിശ്വാസധീരതയും. തിരുവചനഭാഗത്ത് ഓരോ വിശ്വാസികളുടേയും പ്രതിനിധിയായി ലാസർ നിലകൊള്ളുന്നു. കാരണം, ലാസറിന്റെ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു പറഞ്ഞത്, ‘നി സ്നേഹിക്കുന്നവൻ’ എന്നാണ്. സ്നേഹത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന യോഹന്നാന്റെ സുവിശേഷം, ഇതിലൂടെ ദൈവം എല്ലാവരേയും വ്യക്തിപരമായി സ്നേഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു. കൂടാതെ, ലാസറിന്റെ പുനർജനി, ഓരോ വിശ്വാസിയേയും നിത്യജീവനിലേക്ക് അവിടുന്നു ക്ഷണിക്കുന്നതിന്റെ സൂചനകൂടിയാണ്. ലാസറിന്റെ രോഗവും മരണവും ദൈവത്തിനും ദൈവപുത്രനും മഹത്വീകൃത കാരണമായി. ഈ അത്ഭുതം, ഈശോയുടെ പീഡാനുഭവമരണോത്ഥാനത്തിന് പെട്ടെന്നുള്ള Read More…
ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന്
ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി, ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുമായിരുന്ന ഫാ.ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്. ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഉച്ചയ്ക്കു 2നു നടക്കുന്ന നാമകരണ ചടങ്ങുകൾക്കു തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. വൈകിട്ട് 4നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ.ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം Read More…
വിശുദ്ധ ഹെൻട്രി രണ്ടാമൻ :ജൂലൈ 13
ഒന്നാം സഹസ്രാബ്ദത്തിൻ്റെ തുടക്കത്തിൽ യൂറോപ്പിലെ വിശുദ്ധ റോമൻ സാമ്രാജ്യത്തെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്ത ജർമ്മൻ രാജാവായ വിശുദ്ധ ഹെൻട്രി രണ്ടാമൻ്റെ സ്മരണ ജൂലൈ 13 ന് കത്തോലിക്കാ സഭ ആഘോഷിക്കുന്നു. ബവേറിയയിലെ ഡ്യൂക്ക് ഹെൻറിയുടെയും ബർഗണ്ടിയിലെ ഗിസെല രാജകുമാരിയുടെയും മകനായി 972-ലാണ് സെൻ്റ് ഹെൻറി ജനിച്ചത്. തൻ്റെ യൗവനകാലത്ത്, ഹെൻറിക്ക് വിദ്യാഭ്യാസവും ആത്മീയ മാർഗനിർദേശവും ലഭിച്ചത് തന്നെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഒരു ബിഷപ്പായ റജൻസ്ബർഗിലെ വിശുദ്ധ വുൾഫ്ഗാങ്ങിൽ നിന്നാണ്. ബുദ്ധിമാനും ഭക്തനുമായ ഒരു വിദ്യാർത്ഥിയായിരുന്നു ഹെൻറി. വിശുദ്ധ Read More…
വിശുദ്ധ ജോൺ ഗ്വാൾബെർട്ട് : ജൂലൈ 12
ഏകദേശം 985-ൽ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച ജോൺ ഗ്വാൾബെർട്ട്, നീതിയുടെയും ബഹുമാനത്തിൻ്റെയും ശക്തമായ ബോധത്തോടെയാണ് വളർന്നത്. സഹോദരൻ്റെ കൊലപാതകത്തിന് സാക്ഷിയായതോടെ അദ്ദേഹത്തിൻ്റെ ജീവിതം നാടകീയമായ വഴിത്തിരിവായി. കോപവും പ്രതികാരം ചെയ്യാനുള്ള ആഗ്രഹവും നിറഞ്ഞ ജോൺ ഇടുങ്ങിയ പാതയിൽ തൻ്റെ സഹോദരൻ്റെ കൊലയാളിയെ കണ്ടുമുട്ടി. തൻ്റെ സഹോദരൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ തയ്യാറായി. കൊലയാളി, ജോണിൻ്റെ സമീപനം മുട്ടുകുത്തി കരുണ യാചിച്ചു, കുരിശിൻ്റെ രൂപത്തിൽ കൈകൾ നീട്ടി. ആ നിമിഷത്തിൽ കൃപയാൽ പ്രചോദനം ഉൾക്കൊണ്ട്, Read More…
വിശുദ്ധ ബെനഡിക്ട് : ജൂലൈ 11
480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക് പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധ ബെനഡിക്ട് ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ് എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ Read More…
ദൈവരാജ്യത്തെ മുന്നിൽ കണ്ട് ജീവിക്കുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കാം
മത്തായി 5:1-12ആത്മാവിന്റെ സൗഭാഗ്യങ്ങൾ. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന സുവിശേഷ ഭാഗ്യങ്ങൾ വിലപിക്കുന്നവരെയും ശാന്തശീലരെയും നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെയും കരുണയുള്ളവരെയും ഹൃദയശുദ്ധിയുള്ളവരെയും സമാധാനം സ്ഥാപിക്കുന്നവരെയും നീതിക്കുവേണ്ടി പീഢനമേൽക്കുന്നവരെയുമെല്ലാം സ്പർശിച്ചു നിൽക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ദൈവരാജ്യത്തിൻ്റെ വ്യത്യസ്ഥ മുഖഭാവങ്ങളാണിത്. അവനെ പ്രതി പീഢനവും നിന്ദനവും ഏൽക്കുമ്പോൾ അവർ അനുഗ്രഹീതരായിത്തീരുമെന്നും സ്വർഗ്ഗത്തിൻ്റെ സന്തോഷമാണ് അവരുടെ ആശ്വാസമെന്നും അവൻ വാഗ്ദാനം ചെയ്യുന്നു. തനിക്കു മുമ്പേ കടന്നു പോയ പ്രവാചകൻമാരെയും ഇപ്രകാരം അവർ പീഡിപ്പിച്ചു എന്നും സഹനം ശിഷ്യത്വത്തിൻ്റെ Read More…









