ജൂലിയൻ വിശ്വാസത്യാഗിയാൽ നാടുകടത്തപ്പെട്ട മുൻ പ്രിഫെക്റ്റ് ഫ്ലാവിയാനസിൻ്റെ മകളായിരുന്നു ബിബിയാന. അദ്ദേഹത്തിൻ്റെ ഭാര്യ ഡഫ്രോസ, രണ്ട് പെൺമക്കളായ ഡെമെട്രിയ, ബിബിയാന എന്നിവരും ജൂലിയൻ്റെ പീഡനത്തിന് ഇരയായി. ബിബിയാനയെയും ഡിമെട്രിയയെയും അവരുടെ സ്വത്തുക്കൾ എടുത്തുകളയുകയും ദാരിദ്ര്യമനുഭവിക്കുകയും ചെയ്തു. എന്നിരുന്നാലും, അവർ തങ്ങളുടെ വീട്ടിൽ ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിച്ചു. വിശപ്പും ഇല്ലായ്മയും അവരെ ബാധിച്ചില്ലെന്ന് കണ്ട അപ്രോനിയനസ് അവരെ വിളിച്ചു. ഡിമെട്രിയ തൻ്റെ വിശ്വാസം ഏറ്റുപറഞ്ഞ ശേഷം സ്വേച്ഛാധിപതിയുടെ കാൽക്കൽ മരിച്ചു. ബിബിയാന വലിയ കഷ്ടപ്പാടുകൾഅനുഭവിച്ചു. ബിബിയാന റുഫീന Read More…
Reader’s Blog
പാലാ രൂപത ബൈബിൾ കൺവൻഷന് വേണ്ടിയുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് ആരംഭിക്കും
പാലാ രൂപത 42-ാമത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് (01-12-2024, ഞായർ) വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ Read More…
വിശുദ്ധ എലീജിയൂസ്: ഡിസംബർ 1
ഏകദേശം 588-നടുത്ത് ഫ്രാൻസിൽ ജനിച്ച എലീജിയൂസ് ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. സമർത്ഥനും വിശ്വസ്തനുമായിരുന്ന എലിജിയസിനെ പാരീസിലെ ക്ലോട്ടയർ രണ്ടാമൻ രാജാവ് ഒരിക്കൽ ഒരു സിംഹാസനം നിർമ്മിക്കുവാൻ ഏർപ്പെടുത്തി. എന്നാൽ രാജാവ് നൽകിയ സ്വർണ്ണം കൊണ്ട് അദ്ദേഹം രണ്ടു സിംഹാസനങ്ങൾ നിർമ്മിച്ചു നൽകി. ഈ പ്രവൃത്തിയിൽ സന്തുഷ്ടനായ രാജാവ് എലിജിയനെ തന്റെ സ്വർണ്ണഖനികളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചു. പ്രാർഥനകളിലൂടെയും ഉപവാസമനുഷ്ഠാനങ്ങളിലൂടെയും ജീവിച്ചിരുന്ന എലീജിയൂസ് തന്റെ സമ്പാദ്യങ്ങൾ സാധുജനങ്ങൾക്ക് ധാനം നൽകി. രോഗികളെയും നിരാലംബരെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിൽ തൽപ്പരനായിരുന്നു. അടിമവേല ചെയ്തിരുന്നവരെ Read More…
സെമിനാരി പിള്ളേരും അച്ചന്മാരും ചേർന്ന് ഒരു ക്രിസ്മസ് വൈബ്…
കൊച്ചി: ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്‌സിന്റെയും ഒരു കിടിലന്‍ സമ്മാനം. ‘The STAR from Heaven’ -എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുകയാണ്. നസ്രായന്റെകൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തത്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ Read More…
വിശുദ്ധ അന്ത്രയോസ് ശ്ലീഹാ: നവംബർ 30
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ് ശ്ലീഹാ. മറ്റൊരു അപ്പസ്തോലനായ പത്രോസ് ശ്ലീഹായുടെ സഹോദരനാണ് ഇദ്ദേഹം. യേശു ആദ്യമായി വിളിച്ചു ചേർത്ത അപ്പസ്തോലൻ ഇദ്ദേഹമാണ്. അതിനാൽ ആദിമസഭയുടെ പാരമ്പര്യത്തിൽ ‘ആദ്യം വിളിക്കപ്പെട്ടവൻ’ എന്ന അർത്ഥത്തിൽ ഇദ്ദേഹത്തെ പ്രോട്ടക്ലെറ്റോസ് എന്ന് പരാമർശിച്ചിരുന്നു. അന്ത്രയോസ് ഗലീലിയിലെ ബെത്‌സെയ്ദായിൽ ജനിച്ചു. യോന എന്നായിരുന്നു പിതാവിന്റെ പേര്. ‘അന്ത്രയോസ്’ എന്നത് യഹൂദന്മാർ ഉപയോഗിച്ചു വന്ന ഗ്രീക്ക് പേരാണ്. തിബര്യാസ് എന്നു കൂടി അറിയപ്പെടുന്ന ഗലീല കടൽത്തീരത്ത് താമസിച്ചിരുന്ന യഹൂദരിൽ ഗ്രീക്ക് സ്വാധീനം Read More…
വിശുദ്ധ സാറ്റര്‍ണിനൂസ്: നവംബർ 29
ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ് A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ് വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്. വിശുദ്ധ സാറ്റര്‍ണിനൂസ് ടൌലോസില്‍ തന്റെ വിശുദ്ധ സഭാ ഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ് തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി Read More…
പാലാ രൂപത നസ്രാണി കലണ്ടർ പ്രകാശിപ്പിച്ചു
പാലാ : 2024 ഡിസംബർ മുതൽ 2025 നവംബർ വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടർ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ പാലാ മെത്രാസന മന്ദിരത്തിൽ നടന്ന പ്രത്യേക വൈദിക സമ്മേളനത്തിൽ വച്ച് പ്രകാശിപ്പിച്ചു. കൽദായ/ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം, മാർത്തോമാ ശ്ലീഹായുടെ ആഗമനത്തോടെ തുടങ്ങുന്ന ഹെന്തോയിലെ( അവിക്ത ഇന്ത്യ) നസ്രാണികളുടെ ചരിത്രം, അനുദിനം ഉപയോഗിക്കേണ്ട വചനഭാഗങ്ങൾ, സഭാ പിതാക്കന്മാരുടെ വിവരണങ്ങൾ, ക്രൈസ്തവ സഭകളുടെ തുല്യതയും സ്വാതന്ത്ര്യവും ഐക്യവും പ്രകടമാക്കുന്ന സഭാ Read More…
വിശുദ്ധ കാതറിൻ ലേബോർ : നവംബർ 28
1806 മേയ് 2-ന് ഫ്രാൻസിലെ ബർഗണ്ടി മേഖലയിൽ മഡലീൻ ലൂയിസ് ഗോണ്ടാർഡിൻ്റെയും പിയറി ലേബറിൻ്റെയും മകനായി കാതറിൻ ലേബോർ ജനിച്ചു . 1815 ഒക്ടോബർ 9-ന് ലേബറിന് ഒമ്പത് വയസ്സുള്ളപ്പോൾ ലേബറിൻ്റെ അമ്മ മരിച്ചു. അവളും അവളുടെ സഹോദരി മേരി ആൻ്റോനെറ്റും അവരുടെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) അകലെയുള്ള സെൻ്റ്-റെമി എന്ന ഗ്രാമത്തിലെ അമ്മായിയുടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് കാതറിൻ വിശുദ്ധ വിൻസെൻ്റ് ഡി പോലൈൻ സ്വപ്നം കണ്ടു. പുരോഹിതൻ അവളോട് Read More…










