ഫാ. ജയ്സൺ കുന്നേൽ MCBS പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട്. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്.”ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ Read More…
Sermons
ക്രിസ്തുമസ് “ഇരുട്ടിലേക്കിറങ്ങിയ വെളിച്ചം!”
ക്രിസ്തുമസ് – ദൈവത്തിന്റെ സമീപനം! ക്രിസ്തുമസ് മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ ദൈവിക ഇടപെടലാണ്.സ്വർഗ്ഗത്തിന്റെ മഹിമ വിട്ട്, ഒരു പാവപ്പെട്ട തൊട്ടിലിലേക്ക് ദൈവം ഇറങ്ങിവന്ന ദിവസം.അധികാരത്തിന്റെ കൊട്ടാരങ്ങളിൽ അല്ല,സമ്പത്തിന്റെയോ ശക്തിയുടെയോ നടുവിൽ അല്ല,പക്ഷേ ഒരു പശുത്തൊഴുത്തിൽ—നിശ്ശബ്ദതയുടെയും ലാളിത്യത്തിന്റെയും നടുവിൽ. ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നത് ഇതാണ്:ദൈവം നമ്മെ തേടി വരുന്നു.നമ്മൾ അവനെത്തേടി കയറേണ്ടതില്ല;അവൻ നമ്മുടെയിടയിലേക്കിറങ്ങുന്നു. ഇന്നത്തെ ലോകം അതിവേഗവും അത്യാഗ്രഹവുമുള്ളതാണ്.പണം, പദവി, പ്രശസ്തി—ഇവയൊക്കെയാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്.ഇത്തരം ഒരു ലോകത്തിലേക്ക്നിസ്സഹായനായ ഒരു കുഞ്ഞായിദൈവം കടന്നുവന്നു. ക്രിസ്തുമസ് നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്:എന്റെ Read More…
പാപത്തിൻ്റെ കടുപ്പവും, ഇടർച്ചയുടെ ഭവിഷ്യത്തും, നിത്യനാശവും!(മർക്കോസ് 9:42-48)
മർക്കോസ് 9:42-48: പാപത്തിൻ്റെ കടുപ്പവും, ഇടർച്ചയുടെ ഭവിഷ്യത്തും, നിത്യനാശവുംഈ ഭാഗം യേശുവിൻ്റെ പ്രബോധനങ്ങളിലെ അതീവ ഗൗരവമേറിയ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഇവിടെ യേശു മൂന്ന് പ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു: മറ്റൊരാളുടെ ആത്മീയ നാശത്തിന് കാരണമാകുന്നതിൻ്റെ ഭീകരത, സ്വന്തം പാപവാസനകളെ മുറിച്ചുമാറ്റേണ്ടതിൻ്റെ ആവശ്യകത, നിത്യനാശത്തിൻ്റെ സ്വഭാവം. യേശു ഇവിടെ “ചെറിയവരെ” (Little Ones) സംബന്ധിച്ച് നൽകുന്ന മുന്നറിയിപ്പ് അതിശക്തമാണ്. ഈ ചെറിയവർ എന്നത് കേവലം കുട്ടികളെ മാത്രമല്ല, വിശ്വാസത്തിൽ പുതിയവരോ, ദുർബലരോ, സമൂഹത്തിൽ താഴ്ന്ന നിലയിലുള്ളവരോ, ക്രിസ്തുവിൽ ആശ്രയിക്കുന്ന Read More…
ഓശാന ഞായർ: കുരിശിലേക്ക് ഒരു യാത്ര…
മാർട്ടിൻ N ആൻ്റണി കുരിശിലേക്ക് ഒരു യാത്ര (മർക്കോ 14:1-15:47)ജീവിക്കുന്ന ദൈവത്തിൻ്റെ പീഡാനുഭവവും മരണവും. ഇതാണ് ക്രൈസ്തവീകതയുടെ ഹൃദയം. ആ ഹൃദയത്തിൽ നമ്മൾ എത്തിയിരിക്കുന്നു. യേശുവിൻ്റെ മരുഭൂമിയനുഭവത്തിലൂടെയാണ് നമ്മൾ നോമ്പുകാലം ആരംഭിച്ചത്. അവിടെനിന്നും നമ്മൾ താബോറിലെ സ്വർഗീയ ലാവണ്യമനുഭവിച്ചു. അതിനുശേഷം നിക്കോദേമോസിനെ പോലെ നമ്മൾ അവനുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ഗ്രീക്കുകാരെ പോലെ അവനെ ആഴത്തിൽ അറിയുകയും ചെയ്തു. ഇപ്പോഴിതാ, അവനോടൊപ്പം നമ്മൾ ജെറുസലേമിലേക്ക് പ്രവേശിക്കുന്നു. ഇനിയുള്ള ദിനങ്ങൾ വിശുദ്ധമാണ്. നിഷ്ക്രിയമായ വിശുദ്ധിയായിരിക്കില്ല ഈ ദിനങ്ങളുടെ പ്രത്യേകത. നിശബ്ദതയുടെയും Read More…




