കാനാൻകാരിയുടെ വിശ്വാസം: വിശദമായ ബൈബിൾ വ്യാഖ്യാനം (മത്തായി 15:21-28)ഈ ഭാഗം യേശുവിന്റെ പരസ്യ ശുശ്രൂഷയിലെ ഒരു പ്രധാന വഴിത്തിരിവാണ്. യഹൂദരല്ലാത്ത ഒരാൾക്ക് (ഒരു വിജാതീയ സ്ത്രീക്ക്) യേശുവിന്റെ അത്ഭുതകരമായ കൃപ ലഭിക്കുന്നത് എങ്ങനെയാണെന്നും, യേശുവിന്റെ ദൗത്യത്തിന്റെ സാർവത്രിക സ്വഭാവത്തെക്കുറിച്ചും ഈ സംഭവം വെളിപ്പെടുത്തുന്നു. പശ്ചാത്തലവും പ്രാധാന്യവും (മത്തായി 15:21)മത്തായി 15:21-ൽ, യേശു “ടയിരിന്റെയും സീദോന്റെയും അതിർത്തി പ്രദേശങ്ങളിലേക്ക്” പോകുന്നു. യേശുവിന്റെ സാധാരണ ശുശ്രൂഷാ മേഖലയായ ഗലീലയിൽ നിന്ന് മാറി, വിജാതീയർ കൂടുതലായി വസിക്കുന്ന സ്ഥലത്തേക്കുള്ള ഈ യാത്രയ്ക്ക് Read More…
കൊഴുവനാല്‍: കൊഴുവനാല്‍ നിവാസികളായ എ.ജെ. തോമസ് അമ്പഴത്തിനാലിന്റെയും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലിന്റെയും മനുഷ്യസ്നേഹത്താല്‍ മേവടയില്‍ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 95 സെന്റ് സ്ഥലം പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കുന്ന പാലാ രൂപത ഹോം പ്രോജക്ടിലേക്ക് സൗജന്യമായി നല്കുന്നു. എ.ജെ. തോമസ് അമ്പഴത്തിനാലിന് പിതൃസ്വത്തായി ലഭിച്ച 65 സെന്റ് സ്ഥലവും സഹോദരീ ഭര്‍ത്താവായ എം.എ. എബ്രാഹം മുണ്ടുപാലയ്ക്കല്‍ 30 സെന്റ് സ്ഥലവുമാണ് ഭൂരഹിത ഭവനരഹിതര്‍ക്കായി സൗജന്യമായി നല്‍കിയത്. ഏറ്റവും അര്‍ഹരായ പന്ത്രണ്ട് Read More…
ലൂക്കാ 12 : 41 – 48കരുതലും വിധേയത്വവും. യജമാനന്റെ വരവിൽ, കാര്യസ്ഥൻ വിശ്വസ്തതയോടെ, കാര്യങ്ങൾ ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ, ഏറെ ചുമതലകൾക്ക് അവൻ നിയമിതനാകും. എന്നാൽ, യജമാനന്റെ വരവ് വൈകുമെന്ന് കരുതി, തന്നിഷ്ടപ്രകാരം അവൻ ജീവിക്കുകയും, ദാസരോട് കഠിനമായി പെരുമാറുകയും ചെയ്താൽ, യജമാനന്റെ അപ്രതീക്ഷിത വരവിൽ, അവൻ പിടിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും. കാരണം,യജമാനന്റെ അഭാവത്തിൽ,അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ നിയുക്തനാണ് കാര്യസ്ഥൻ. അതറിഞ്ഞിട്ടും, അവിശ്വസ്തത കാണിച്ചാൽ, അവൻ കഠിനമായി ശിക്ഷിക്കപ്പെടും തീർച്ച. ഇന്ന് ദൈവഹിതം നാമാരും നോക്കാറില്ല. Read More…