649-ൽ മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് ക്രിസ്തുവിന് മാനുഷിക ഹിതമില്ല, ദൈവിക ഹിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ഒരു ജനകീയ പാഷണ്ഡത നിലവിലുണ്ടായിരുന്നു. യേശുവിൻ്റെ ഇഷ്ടം ആർക്കും ചർച്ച ചെയ്യാൻ പാടില്ലാത്ത ഒരു കൽപ്പന ചക്രവർത്തി പുറപ്പെടുവിച്ചിരുന്നു. മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പ വിളിച്ചുകൂട്ടിയ ഒരു കൗൺസിൽ, യേശുവിന് മനുഷ്യനും ദൈവികവുമായ രണ്ട് സ്വഭാവങ്ങളുണ്ടായിരുന്നതിനാൽ, മനുഷ്യനും ദൈവികവുമായ രണ്ട് ഇച്ഛകൾ അവനുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കൗൺസിൽ കൂടുതൽ മുന്നോട്ട് പോയി ചർച്ച ഒഴിവാക്കാൻ ചക്രവർത്തിയുടെ ശാസനയെ അപലപിച്ചു. ചക്രവർത്തി Read More…
പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…
സൈബർ യുഗത്തിലെ യുവ വിശുദ്ധൻ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ പാതയിൽ യുവത്വത്തിന്റെ ആവേശം നിറച്ച് ആടിയും പാടിയും ദിവ്യകാരുണ്യത്തിന്റെ അരൂപിയിൽ യുവത്വത്തിന്റെ ഹൃദയത്തെ തൊട്ടുണർത്തുവാൻ ഒരു കൂട്ടം യുവാക്കൾ ഒന്നിക്കുന്ന ‘കാർലോസ് വൈബ്’ ന്റെ ട്രെയിനിംഗ് പ്രോഗ്രാം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് മാർച്ച് 09,10 ദിവസങ്ങളിൽ നടത്തപ്പെട്ടു. ബഹു ഫാ. സജി തെക്കേക്കൈതക്കാട്ട് സി.എം.ഐ, ശ്രീ ശശി ഇമ്മാനുവൽ സർ എന്നിവർ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ശ്രീ ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് കുമാരി Read More…