News Reader's Blog Social Media

“പുരോഹിതർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവർ”: മേജർ ആർച്ചുബിഷപ്പ്

സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്. പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണമെന്നും, നമ്മുടെ പുരാതനമായ സഭ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമ്മിപ്പിച്ചു. വിവിധ രൂപതകൾക്കും, സന്ന്യാസ സമൂഹങ്ങൾക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയതു. ഡിസംബർ മൂന്നിന് രാവിലെ Read More…

News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം – വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് എട്ട് സെക്ഷനുകളിലായാണ് നടത്തപ്പെട്ടത്. നിരവധി യുവജന , സമുദായ, സാമൂഹിക വിഷയങ്ങളിലായി ഇരുപതോളം ക്ലാസുകളും, ഇതര പ്രവർത്തനങ്ങളും ഉൾച്ചേർന്ന ക്യാമ്പിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം യുവജനങ്ങൾ പരിശീലനം നേടി. കൊഴുവനാൽ ഫൊറോനയിലെ അൽഫോൻസാഗിരി യൂണിറ്റിൽ നടന്ന സമാപന സെക്ഷൻ അൽഫോൻസാഗിരി Read More…

News Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവെൻഷൻ: ജെറിക്കോ പ്രാർത്ഥനയ്ക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ 43-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയ്ക്ക് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഭക്തിനിർഭരമായ തുടക്കം. ഡിസംബർ 01 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ യജ്ഞത്തിന് രൂപതയിലെ വിവിധ ഫൊറോനകളിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകളാണ് നേതൃത്വം നൽകുന്നത്. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ.ജോസഫ് അരിമറ്റത്തിൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപറമ്പിൽ, ജോസ് ഇടയോടിൽ എന്നിവർ നേതൃത്വം കൊടുത്ത ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, Read More…

News Reader's Blog Social Media

മാർത്തോമ്മാശ്ലീഹ വചനം പാകി മുളപ്പിച്ചെടുത്ത നല്ല വയലാണ് നസ്രാണികൾ : മാർ കല്ലറങ്ങാട്ട്

പാലാ : മാർത്തോമ്മാശ്ലീഹ പാകി മുളപ്പിച്ച നസ്രാണി പാരമ്പര്യത്തിന്റെ കരുത്തും വിശ്വാസത്തിന്റെ വീര്യവും ഓർമ്മിപ്പിച്ചുകൊണ്ടാണ് നമ്മുടെ രൂപതയുടെ മഹാകുടുംബയോഗമായ ബൈബിൾ കൺവെൻഷന് തുടക്കമാകുന്നത് എന്ന് മാർ കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43മത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മംഗളവാർത്താക്കാലത്തിന്റെ പുണ്യവും തിരുപ്പിറവിയുടെ കാത്തിരിപ്പും നിറഞ്ഞുനിൽക്കുന്ന ഈ അവസരത്തിൽ, വചനം മാംസമാകുന്ന അത്ഭുതം സ്വന്തം ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയാറാകണമെന്നും ‘നീ Read More…

News Reader's Blog Social Media

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന ദൈവാലയത്തിൽ പ്രത്യാശയുടെ കവാടം തുറന്നു

ഭരണങ്ങാനം: ഈശോയുടെ മനുഷ്യാവതാര ജൂബിലി – 2025 ന്റെ ഭാഗമായി മാർപ്പാപ്പ കല്പിച്ച പ്രത്യാശയുടെ കവാടം 2025 നവംബർ 30 മുതൽ 2026 ജനുവരി 6 വരെ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന ദൈവാലയത്തിൽ തുറക്കപ്പെട്ടു. ദണ്ഡ വിമോചനം പ്രാപിക്കാൻ മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിച്ച് ഇതിൽ മൂന്ന് കാര്യങ്ങൾ ചെയ്യണം: 1.നല്ല ഒരുക്കത്തോടും പ്രാർത്ഥനയോടും കൂടെ തീർത്ഥാടന ദൈവാലയം സന്ദർശിച്ച് പ്രാർത്ഥിക്കുക. 2.നല്ല കുമ്പസാരം നടത്തുക. 3.വി. കുർബാന അർപ്പിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക. 4.ജപമാല ചൊല്ലി പ്രാർഥിക്കുക. 5.വിശുദ്ധ Read More…

Reader's Blog Social Media

മംഗളവാർത്തകാലം

സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗളവാര്‍ത്തക്കാലം (സൂവാറ). സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരം കാലികചക്രം ആയതുകൊണ്ടാണ് ഓരോ നിശ്ചിതസമയക്രമത്തെയും ”കാലം” എന്നു ചേര്‍ത്തുവിളിക്കുന്നത്. മിശിഹായുടെ രക്ഷാകരസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പതു കാലങ്ങളായി ഇതു ക്രമപ്പെടുത്തിയിരിക്കുന്നു. കാലികചക്രത്തോട് വിശുദ്ധരുടെ തിരുനാളുകള്‍ ചേര്‍ത്ത് ആരാധനക്രമത്തെ സമ്പുഷ്ടമാക്കുന്ന രീതിയാണ് പൗരസ്ത്യസഭകള്‍ക്കുള്ളത്. സുറിയാനി ഭാഷയിൽ സുബാറ(ܕܣܘܼܒܵܪܵܐ) എന്നാണ് മംഗളവാർത്തക്കാലം അറിയപ്പെടുന്നത്. ‘അറിയിക്കുക’, ‘പ്രഖ്യാപിക്കുക’ എന്നൊക്കെയാണ് ഈ വാക്കിനർത്ഥം.മിശിഹായുടെ ജനനം ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിക്കുന്ന ബൈബിൾ ഭാഗമാണ് മംഗളവാർത്തക്കാലത്തിന്റെ അടിസ്ഥാനം. അതോടൊപ്പം തന്നെ സ്നാപക യോഹന്നാന്റെ Read More…

Reader's Blog Social Media

ലിയോ പതിനാലാമൻ പാപ്പ എന്തുകൊണ്ട് ബ്ലൂ മോസ്‌ക്കിൽ പ്രാർത്ഥിക്കാനുള്ള ക്ഷണം നിരസിച്ചു?

മസ്ജിദിലെ മുഅസ്സിൻ, അഷ്കിൻ മൂസ തുൻക, പോപ്പിനെ പ്രാർത്ഥിക്കാൻ ക്ഷണിച്ചു, മസ്ജിദ് “അല്ലാഹുവിന്റെ ഭവനം” ആണെന്നും നിങ്ങള്ക്ക് വേണമെങ്കിൽ ഇവിടെ ആരാധനാ നടത്തമെന്നും മാർപാപ്പയെ അറിയിച്ചു. വിസമ്മതം: പോപ്പ് ആ ക്ഷണം നിരസിച്ചു. അദ്ദേഹം പ്രതിവചിച്ചത് ഇപ്രകാരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു: “That’s Okey -അത് സാരമില്ല,”എന്നായിരുന്നു. വത്തിക്കാൻ പ്രസ്താവന: ഹോളി സീ പ്രസ് ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്, പോപ്പ് ഈ സന്ദർശനം അനുഭവിച്ചത് “ആഴമായ ആദരവോടെ, സ്ഥലത്തോടും അവിടെ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടുന്നവരുടെ വിശ്വാസത്തോടുമുള്ള വലിയ Read More…

News Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മവും ജെറിക്കോ പ്രാർത്ഥനയും

പാലാ : പാലാ രൂപത 43-ാമത് കൃപാഭിഷേകം ബൈബിള്‍കണ്‍വെന്‍ഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നാളെ തിങ്കളാഴ്ച വൈകുന്നേരം 4 നു ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പ്രോട്ടോസിഞ്ചെലൂസ്, വികാരി ജനറാളുമാർ, പ്രോക്യൂററ്റർ, ചാൻസലർ, രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, വിവിധ ഇടവക വികാരിമാർ, എന്നിവർ സന്നിഹിതരായിരിക്കും. തുടർന്ന് വൈകിട്ട് അഞ്ചുമണി മുതൽ കൺവൻഷൻ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയും ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ Read More…

News Reader's Blog Social Media

പാലാ ജൂബിലി തിരുനാൾ നാളെ കൊടിയേറും

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടുവരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആ ഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം. ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. കൊടിയേറ്റ് ഫാ. ജോസ് കാക്കല്ലിൽ (പ്രസിഡൻ്റ്, ജൂബിലി ആ ഘോഷക്കമ്മിറ്റി, കത്തീഡ്രൽ വികാരി). തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർ ബാന. Read More…

Pope's Message Reader's Blog

എളിമയുടെ പാത പിന്തുടരാത്ത ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ല: ലിയോ പതിനാലാമൻ പാപ്പാ

പഴയ നിയമ- പുതിയ നിയമ ചരിത്രങ്ങൾ തമ്മിൽ കൂടിക്കാഴ്ച്ച നടത്തുകയും, ഇസ്രായേൽ ജനതയുടെ ചരിത്രം ക്രൈസ്തവ മതത്തിന്റെ പിറവിയിൽ കണ്ടുമുട്ടുകയും ചെയ്ത പുണ്യഭൂമിയിൽ, സമർപ്പിതസമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുവാൻ സാധിച്ചതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദൈവത്തിന്റെ വിളി അനുസരിച്ച്, പിതാവായ അബ്രാഹം കല്ദയരുടെ ഊർ നഗരത്തിൽ നിന്ന് പുറപ്പെട്ടു, പിന്നീട് ഇന്നത്തെ തുർക്കിയുടെ തെക്ക് ഭാഗത്തുള്ള ഹാരാൻ പ്രദേശത്തുനിന്ന് വാഗ്ദത്ത ദേശത്തേക്കു പുറപ്പെട്ടു എന്ന ഉത്പത്തി പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴയ നിയമ Read More…