Pope's Message

കായികമത്സരങ്ങൾ സാഹോദര്യം വളർത്തണം: ഫ്രാൻസിസ് മാർപാപ്പാ

കായികമത്സരങ്ങൾ സാഹോദര്യം വളർത്തുന്നുവെന്നും, കായികരംഗത്തുള്ളവർ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്തണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ പത്താം തീയതി, ഓസ്ട്രിയയിൽനിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങൾക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കായികതാരങ്ങളോട് പാപ്പാ ആഹ്വാനം ചെയ്‌തത്‌. ഓസ്ട്രിയയുടെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്തുതിഗീതം ആലപിക്കുവാനും കായികരംഗത്തുള്ള ഈ അസോസിയേഷന്റെ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കായികമത്സരങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്ഥിരത, ആത്മാർത്ഥത, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങൾ വളർത്താൻ Read More…

News Social Media

വനിതകള്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തദ്ദേശസ്ഥാപനങ്ങളില്‍ 50% വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ Read More…

News Social Media

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ; കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രത കമ്മീഷൻ

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ: ഒക്ടോബർ 11

ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ സോട്ടോ ഇൽ മോണ്ടെ എന്ന ചെറിയ ഗ്രാമത്തിലാണ് 1881 നവംബർ 25 ന് ഏയ്ഞ്ചലോ ഗ്യൂസെപ്പെ റോങ്കാലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ജനിച്ചത്. ജിയോവാനി ബാറ്റിസ്റ്റ റൊങ്കാലിയുടെയും ഭാര്യ മരിയാന ജിയൂലിയ മസോളയുടെയും മകനാണ്. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത Read More…

Meditations Reader's Blog

സ്വയം ശൂന്യവത്ക്കരണത്തിലൂടെ നിത്യജീവൻ നേടാം..

യോഹന്നാൻ 12 : 20 – 26പുതുനാമ്പ്. ‘മഹത്വീകരണം’ എന്നാൽ, മനുഷ്യപുത്രന്റെ മരണവും ഉത്ഥാനവുമാണ് അർത്ഥമാക്കുന്നത്. സ്വജാതീയരുടെ തിരസ്ക്കരണവും, വിജാതീയരുടെ സ്വീകരണവും മുന്നിൽക്കണ്ടാണ് തന്റെ മഹത്വീകരണസമയം അവൻ പ്രഖ്യാപിക്കുന്നത്. തന്നെ സ്വീകരിക്കുന്നവർക്കും, തന്നിൽ വിശ്വസിക്കുന്നവർക്കും, അവൻ ദൈവമക്കളാകാൻ അവസരം നൽകി. മണ്ണിൽ വീണഴിയുന്ന ഗോതമ്പുമണി പുതുനാമ്പണിയുന്നപോലെ, മനുഷ്യപുത്രനും സ്വജീവൻ നൽകി, നിത്യജീവന്റെ അച്ചാരമായി. സ്വയം ശൂന്യവത്ക്കരണത്തിലൂടെ അവൻ സ്നേഹത്തിന്റെ കൂദാശയായി. ശുശ്രൂഷിക്കപ്പെടാതെ, മറ്റുള്ളവരെ ശുശ്രൂഷിച്ചു, അവൻ അനേകർക്ക് മോചനദ്രവ്യമായി. അവന്റെ ഈ ജീവിതമാതൃകയാണ് അവന്റെ പിന്തുടർച്ചക്കാർ എന്ന Read More…

Daily Saints Reader's Blog

വിശുദ്ധ ഡാനിയേൽ കോംബോണി: ഒക്ടോബർ 10

ഡാനിയേൽ കോംബോണി, 1831 15 മാർച്ച് ന് ജനിച്ചു. ഒരു ഇറ്റാലിയൻ കത്തോലിക്കാ പുരോഹിതനായിരുന്നു, അദ്ദേഹം 1877 മുതൽ 1881-ൽ മരിക്കുന്നതുവരെ സെൻട്രൽ ആഫ്രിക്കയിലെ വികാരി അപ്പസ്തോലിക്കായി സേവനമനുഷ്ഠിച്ചു. ആഫ്രിക്കയിലെ മിഷനുകളിൽ പ്രവർത്തിച്ച കോംബോണി, മിഷനറി ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് ആൻഡ് ദി കോംബോണി മിഷനറി സിസ്റ്റേഴ്‌സ് എന്നിവയുടെ സ്ഥാപകനായിരുന്നു. കോംബോണി വെറോണയിൽ നിക്കോള മസ്സയുടെ കീഴിൽ പഠിച്ചു. അവിടെ അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിത്തീർന്നു. 1849-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദൗത്യങ്ങളിൽ ചേരുമെന്ന് പ്രതിജ്ഞയെടുത്തു. Read More…

Daily Saints

വിശുദ്ധ ഡെനിസ്: ഒക്‌ടോബർ 9

ഫ്രാൻസിലെ ഡെനിസ് മൂന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയും വിശുദ്ധനുമായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ അദ്ദേഹം പാരീസിലെ ബിഷപ്പായിരുന്നു. അദ്ദേഹത്തിൻ്റെ കൂട്ടാളികളായ റസ്റ്റിക്കസ്, എല്യൂതെറിയസ് എന്നിവരോടൊപ്പം ശിരഛേദം ചെയ്യുന്നതിലൂടെ വിശ്വാസത്തിൻ്റെ പേരിൽ രക്തസാക്ഷിത്വം വരിച്ചു. ആളുകളെ മതപരിവർത്തനം ചെയ്യുന്നതിൽ ഡെനിസും കൂട്ടാളികളും വളരെ തല്പരരായിരുന്നു. തങ്ങളുടെ അനുയായികളെ നഷ്ടപ്പെട്ടതിൽ പുറജാതീയ പുരോഹിതന്മാർ പരിഭ്രാന്തരായി. അവരുടെ പ്രേരണയാൽ റോമൻ ഗവർണർ മിഷനറിമാരെ അറസ്റ്റ് ചെയ്തു. ഒരു നീണ്ട ജയിൽവാസത്തിനുശേഷം, ഡെനിസും അദ്ദേഹത്തിൻ്റെ രണ്ട് പുരോഹിതന്മാരും പാരീസിലെ ഏറ്റവും ഉയരമുള്ള കുന്നിൽ Read More…

Meditations Reader's Blog

ദൈവത്തിൽ ആശ്രയിച്ച് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കാം

ലൂക്കാ 6 : 20 – 26ഭാഗ്യവും ദുരിതവും. ഈ വചനഭാഗത്തിലൂടെ അവൻ ചില സുപ്രധാനകാര്യങ്ങൾ പ്രഖ്യാപിക്കുന്നു. ഒരു വ്യക്തിക്ക് സമൂഹം നൽകിയിരുന്ന വില തിരുത്തി, ഘടകവിരുദ്ധമായ വില നൽകി അവൻ ശ്രദ്ധേയനാകുന്നു. ഭാഗ്യവും ദുരിതവും അവൻ പ്രഖ്യാപിക്കുന്നു. സമ്പൽസമൃദ്ധിമൂലം ഉണ്ടാകുന്ന മാനസീക സുഖമല്ല, മറിച്ച്, ദൈവകൃപയുടെ ആനന്ദമാണ് ഒരുവനെ ഭാഗ്യവാനാക്കുന്നത്. അവന്റെ അനുഗ്രഹമാണ് എല്ലാ നന്മകൾക്കും നിതാനം. എന്നാൽ, അവന്റെ വാക്കുകൾ സമ്പന്നതിൽ മുഴുകിയും ആശ്രയിച്ചും കഴിഞ്ഞിരുന്നവർക്ക് മുമ്പിൽ, ആത്മബോധത്തിന്റെ ഉണർവ്വ് പാകി. സമ്പന്നതയുടെ നശ്വരത Read More…

Daily Saints Reader's Blog

വിശുദ്ധ ദിമെട്രിയൂസ്: ഒക്ടോബർ 8

ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം ( എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ആ Read More…

Daily Saints Reader's Blog

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍: ഒക്ടോബർ 7

1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം (ഒക്ടോബർ 7) പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. പിന്നീട് പതിമൂന്നാം ഗ്രിഗോറിയസ് മാർപാപ്പ ഈ തിരുനാളിന് ജപമാല തിരുനാൾ എന്ന വിശേഷണം നൽകുകയും ചെയ്തു. 1716 വീണ്ടും ഒരു യുദ്ധം Read More…