തലശ്ശേരി: ഇസ്ലാമിനെ അധിക്ഷേപ്പിച്ചു പ്രസംഗിച്ച പാതിരിക്ക് സഭയുടെ പിന്തുണ ഇല്ലെന്ന് തലശ്ശേരി രൂപത നേതൃത്വം കണ്ണൂരിലെ മുസ്ലിം പണ്ഡിതരെ നേരിട്ട് കണ്ടറിയിച്ചു..
തലശ്ശേരി ബിഷപ്പിൻ്റെ പ്രതിനിധി ചാൻസലർ റവ. ഫാദർ തോമസ് ‘തെങ്ങുമ്പള്ളിയുടെ സാന്നിധ്യത്തിൽ എസ് വൈ എസ്നേ താക്കളായ സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല, എ കെ അബ്ദുൽ ഖാഖി, സത്താർ കൂടാളി, ഉളിക്കൽ പള്ളി ഖത്തീബ് നജീബ് ബാഖവി, ഷമീർ മൗലവി,
ഹമീദ് ദാരിമി, സക്കരിയ്യ അസ്അദി, ഫൈസൽ മൗലവി അടക്കാത്തോട്തു ടങ്ങിയവർ വിഷയം
ചർച്ച ചെയ്തു.
എം. എൽ. എയും കോൺഗ്രസ് നേതാവുമായ അഡ്വ. സജീവ് ജോസഫ് ആണ് ഇരുകൂട്ടർക്കും സാമാന്വയത്തിന് അവസരം ഉണ്ടാക്കി നൽകിയത്.. യോഗത്തിൽ പങ്കെടുത്ത പാതിരിമാർക്ക് ഈത്തപ്പഴവും ഹലാൽ ബിരിയാണിയും നൽകി സന്തോഷിപ്പിച്ചാണ് യാത്രയാക്കിയത്
കോൺഗ്രസ്, ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം അകറ്റി നിർത്തപ്പെടേണ്ട ഒരു പ്രസ്ഥാനം ആയി മാറി കഴിഞ്ഞു. മുസ്ലിങ്ങൾ എവിടെയൊക്കെ പ്രതിസന്ധിയിൽ ആകുന്നോ അവിടെയൊക്കെ കോൺഗ്രസ് പ്രത്യക്ഷപ്പെടും.
ലോകത്തിന്റെ അംഗീകാരം നേടാൻ സ്വന്തം സമൂഹത്തെ ഒറ്റുകൊടുക്കുന്ന ഇത്തരം വ്യാജന്മാരാണ് പുറത്തുള്ള ശത്രുക്കളെക്കാൾ അപകടകാരികൾ! ക്ളിമ്മീസിനെയും കുറിലോസിനെയും പോലുള്ള പൊളിറ്റിക്കൽ പിമ്പുകളെ ക്രൈസ്തവസമൂഹങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഉപയോഗിച്ച ടോയലറ്റ് പേപ്പറിന്റെ വിലയേ ഇവർക്കും ഇവരുടെ സ്തുതിപാഠകർക്കും ക്രൈസ്തവർ നൽകിയിട്ടുള്ളു! വിൻസന്റ് കുണ്ടുകുളവും തെലേക്കാടനും കളപ്പുര ലൂസിയും കുറവിലങ്ങാട് മഠത്തിലെ ജിഹാദി വനിതകളുമൊക്കെ ഇക്കൂട്ടത്തിൽപ്പെടും!ഇടയൻ എന്ന പദവി മാത്രമല്ല കത്തോലിക്കാസഭയിലെ മെത്രാന്മാർ വഹിക്കുന്നത്. സഭയിലെ വിശ്വാസികൾ മെത്രാനെ സംബോധനചെയ്യുന്നത് പിതാവ് എന്നാണ്. വിശ്വാസികളുടെ ആത്മീയപിതാവാണ് മെത്രാൻ!അതായത്, തന്റെ രൂപതയിലെ വിശ്വാസികളെല്ലാം ആത്മീയമായി മെത്രാന്റെ മക്കളാണ്.
മക്കളുടെ കാര്യത്തിൽ പിതാവിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് വിശ്വാസപരമായ ഉത്തരവാദിത്വമാണ്. മക്കളിൽ ഒരാൾപോലും വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോകാതെ ദൈവത്തിനുവേണ്ടി കാത്തുസൂക്ഷിക്കുകയെന്നതാണ് ആത്മീയപിതാവായ മെത്രാന്റെ പ്രധാന ഉത്തരവാദിത്വം! എന്തെന്നാൽ, ഓരോ ക്രിസ്ത്യാനിയുടെയും യഥാർത്ഥ പിതാവ് സ്വർഗ്ഗത്തിലെ ദൈവമാണ്!
ആ ദൈവമാണ് യേശുക്രിസ്തു! മനുഷ്യനായി ഭൂമിയിലേക്കു കടന്നുവന്ന് രക്തംചിന്തിയാണ് ദൈവം തന്റെ മക്കളെ വീണ്ടെടുത്തത്. അതുകൊണ്ടുതന്നെ, ഈ മക്കളുടെ ചുമതല വഹിക്കുന്ന മെത്രാൻ കണക്കു ബോധിപ്പിക്കേണ്ടത് യേശുവിന്റെ മുൻപിലാണ്!ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തന്റെ ഉത്തരവാദിത്വം നിർവ്വഹിച്ചപ്പോൾ അസ്വസ്ഥതയോടെ പ്രതികരിച്ചത് പിശാചിന്റെ സന്തതികളാണെന്ന കാര്യത്തിൽ സംശയമില്ല.ക്രൈസ്തവനാമങ്ങൾ വഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ക്രൈസ്തവസഭകളിൽ ചില പദവികൾ വഹിച്ചുകൊണ്ട് ജിഹാദികൾക്കുവേണ്ടി വിടുവേല ചെയ്യുന്ന ജാരസന്തതികളുണ്ടെന്നു നമുക്കറിയാം. തെലേക്കാടനും വട്ടോളിയും ഗീവർഗ്ഗീസ് കുറിലോസുമൊക്കെ ഈ പൈശാചികസംഘത്തിൽപ്പെടുന്നവരാണ്. പ്രതിയോഗികളെ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യുകയെന്നതാണ് ഇസ്ലാമിന്റെ ഒരു ശൈലി! നാനാഭാഗങ്ങളിൽനിന്നും സമ്മർദ്ദമുണ്ടാകുമ്പോൾ പ്രതിയോഗി മാനസികമായി തളരും. ഇസ്ലാമിന്റെ പൈശാചികതയ്ക്കെതിരേ ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഈ കുതന്ത്രത്തിലൂടെയാണ്.
അതിനായി എല്ലാ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും തങ്ങളുടെ നാവായി ശബ്ദിക്കാൻ ആളുകളെ ഇവർ വിന്യസിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറുടെ കൈവെട്ടുന്നതിനു മുൻപുതന്നെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന തന്ത്രം ജിഹാദികൾ പ്രയോഗിച്ചിരുന്നു. കോളേജ് മാനേജ്മെന്റിനെ വിവിധ ഇസ്ലാമിക സംഘടനകൾ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത് ഇതിന്റെ ഭാഗമാണ്. പ്രൊഫസർ ജോസഫിന്റെ പുസ്തകത്തിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കുതന്ത്രമാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെയും ഇസ്ലാം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. തെലേക്കാടനും ക്ളിമ്മീസും കുറവിലങ്ങാട്ടെ കന്യാസ്ത്രിവേഷധാരിണികളുമെല്ലാം ജിഹാദികൾക്കുവേണ്ടി കുരയ്ക്കുന്നതു കാണുമ്പോൾ ഒരുകാര്യം തിരിച്ചറിഞ്ഞുകൊള്ളുക. എന്തെന്നാൽ, കത്തോലിക്കാ സഭയ്ക്കുള്ളിൽ ജിഹാദികൾ വെള്ളവും വളവും നൽകി വളർത്തുന്ന വിഷവൃക്ഷങ്ങളുണ്ട്.
മറ്റു മതങ്ങളിൽപ്പോലും തങ്ങൾക്കുവേണ്ടി വാദിക്കുന്ന ആളുകളെ ഇവർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നു. അതിനുള്ള ധനസമാഹരണത്തിനാണ് അധാർമ്മിക പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെടുന്നത്.സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, കള്ളനോട്ട് എന്നിങ്ങനെയുള്ള വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജിഹാദികൾ തങ്ങളുടെ ധനാഗമമാർഗ്ഗങ്ങൾ കണ്ടെത്തുന്നു!ക്രൈസ്തവസഭകളിൽ വിമതപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങൾക്ക് ആവശ്യമായ പണവും മറ്റു സൗകര്യങ്ങളും നൽകിവരുന്നത് ജിഹാദികളാണ്.
കൊച്ചിയിൽ നടത്തിയ ‘കന്യാസ്ത്രിസമരം’ സ്പോൺസർ ചെയ്തത് SDPI എന്ന ജിഹാദി സംഘടനയായിരുന്നു. പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരേ ക്രൈസ്തവസഭകളിൽനിന്നു മുഴങ്ങിക്കേട്ട ശബ്ദങ്ങളുടെ ഉടമകളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവരിലെ ജിഹാദി സ്വാധീനം തിരിച്ചറിയാൻ കഴിയും.ഈന്തപ്പഴത്തിന്റെ മറവിലും ഖുറാന്റെ മറവിലും കേരളത്തിലേക്കു വരുന്ന സ്വർണ്ണം എത്തിച്ചേരുന്നത് ജിഹാദികളുടെ കൈകളിലാണെന്ന യാഥാർത്ഥ്യവും നാം തിരിച്ചറിയണം.കളപ്പുര ലൂസിയെയും കുറവിലങ്ങാട്ടെ സഭാവസ്ത്രധാരിണികളെയും സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് അന്വേഷിച്ചാൽ, ഇവർക്ക് ഇസ്ലാമിക ഭീകരസംഘടനകളുമായുള്ള ബന്ധം തിരിച്ചറിയാൻ കഴിയും.
തെലേക്കാടനും സംഘവും കൊച്ചിയിൽ നടത്തിയ സമരസമ്മേളനത്തിനു ഫണ്ട് നൽകിയത് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമാണ്.ഇതൊക്കെ അന്വേഷിക്കാൻ കേരളത്തിലെയോ കേന്ദ്രത്തിലെയോ ഭരണകൂടങ്ങൾ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.ക്രൈസ്തവസഭകളിൽ നുഴഞ്ഞുകയറിയ ഈ ജിഹാദിസംഘം തന്നെയാണ് ബിഷപ്പിന്റെ പ്രസംഗത്തിനെതിരേ ക്രൈസ്തവരുടേതെന്ന പേരിൽ ഉയർന്ന ശബ്ദത്തിന്റെ പിന്നിലും!മറിച്ച്, ക്രിസ്ത്യാനികളായ ഒരാൾപോലും ബിഷപ്പിന്റെ പ്രസംഗം തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല, പറയുകയുമില്ല!
ഈ വിഷയത്തിൽ ക്രൈസ്തവർക്കിടയിൽ ഭിന്നതയുണ്ടെന്നു ചിന്തിക്കുന്നവർ മിഥ്യാലോകത്തു ജീവിക്കുന്നവരാണ്!എന്തെന്നാൽ, ലൗജിഹാദും നാർക്കോട്ടിക് ജിഹാദും ഒരു യാഥാർത്ഥ്യമാണെന്നു തിരിച്ചറിഞ്ഞവരാണ് എല്ലാ ക്രൈസ്തവസമൂഹങ്ങളും.ഇസ്ലാമിനെ അറിയാവുന്ന സകലർക്കും ആ മതം ജിഹാദിൽ ഊന്നിയ മതമാണെന്നറിയാം.ജിഹാദിന്റെ നൂറുകണക്കിന് മുറകളിൽ രണ്ടെണ്ണം മാത്രമാണ് ലൗജിഹാദും നാർക്കോട്ടിക് ജിഹാദും എന്ന യാഥാർത്ഥ്യം ക്രൈസ്തവരിൽ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്!
ഹലാലിനെകുറിച്ചും പെൺകുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചും മതസഹാർദ്ദം എന്ന കാപട്യത്തെക്കുറിച്ചും കൃത്യമായി വെളിപെടുത്തുന്ന വൈദീകന്റെ വാക്കുകൾ പൂർണ്ണമായി കാണുക: