അയൽസംസ്ഥാനങ്ങളിൽ, ‘ഹിജാബ് അജണ്ടകൾ’ ആളിക്കത്തിക്കുന്നവർ കേരളത്തിൽ നിന്ന്, പതിവ് സപ്പോർട്ട് കിട്ടാത്തതിൽ ആശങ്കാകുലരാണ്. അതിനാൽ അവർ വിവാദങ്ങളുണ്ടാക്കി ‘വെടക്കാക്കി തനിക്കാക്കുക’ എന്ന, പതിവു പ്രക്രിയ മാനന്തവാടി, സ്കൂളിൽ നിന്ന്ആ രംഭിച്ചുകഴിഞ്ഞു.
മാനന്തവാടി സ്കൂളിലെ പ്രധാന അധ്യാപിക ഒരു കന്യാസ്ത്രീ ആയതും അതൊരു ക്രിസ്ത്യൻ സ്കൂൾ ആയതുമാണ് ഇസ്ലാമിസ്റ്റുകളുടെ പ്രശ്നം. ക്രിസ്ത്യൻ ആശുപത്രികളിൽ മാത്രം നേഴ്സുമാരുടെ സമരം സംഘടിപ്പിച്ച ജാസ്മിൻഷാ എന്ന സുഡാപ്പിയുടെ പണമിടപാടുകൾ കേരളം കണ്ടതാണ്. ക്രിസ്ത്യൻ സ്കൂളുകളിൽ മാത്രം കണ്ണ് വയ്ക്കുന്ന ഇസ്ലാമിസ്റ്റുകളും കേരളത്തിലെ ഈത്തപ്പഴം വിഴുങ്ങികൾ ആയ മാധ്യമ സാംസ്കാരിക ഏറാൻ മൂളികളും, കഴിഞ്ഞ ആഴ്ച അസ്ത്രം ഗഫൂറിന്റെ കോളേജിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വിവരം, ഇതുവരെ അറിഞ്ഞിട്ടേയില്ല.
2018 കേരള ഹൈക്കോടതി സ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച വ്യക്തമായ വിധിപറഞ്ഞത് ഇസ്ലാമിസ്റ്റുകൾ കണ്ടിട്ടേയില്ല, കേട്ടിട്ടില്ല. ഇങ്ങനെ എല്ലാത്തിനും മതം മറയാക്കുന്നവരെ നമ്മൾ ഭയക്കുക തന്നെ വേണം. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും അധികാരം പിടിച്ചപ്പോൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ച അതേ അടിമക്കുപ്പായം അണിഞ്ഞ് പൗരാവകാശത്തിന്റെ പോരാളികളായി രംഗത്ത് വന്നിട്ടുള്ള പെൺകുട്ടികൾ പൊളിറ്റിക്കൽ ഇസ്ലാമിന്റെ കരുക്കൾ മാത്രമാണ്.
അവർക്ക് പിന്തുണ നൽകിക്കൊണ്ട് വിദേശത്തു നിന്ന് എത്തുന്ന കോടികളുടെ ഫണ്ട്, അന്വേഷണ ഏജൻസികൾ പരിശോധിക്കേണ്ടതാണ്. തട്ടമിടാതെ ഏതെങ്കിലും മുസ്ലീം പെൺകുട്ടി ഫേസ്ബുക്കിൽ ഒരു പടം പോസ്റ്റ് ചെയ്താൽ അതിന്റെ ചുവട്ടിൽ അനക്ക് മരിക്കണ്ടേ പെണ്ണേ എന്ന് മൃദുവായി തുടങ്ങി പച്ചത്തെറിയും ആസിഡ് ഭീഷണിയും വരെ നടത്തുന്ന പൊന്നാങ്ങളമാരാണ് ഇപ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിന്റെ ബാനറും പൊക്കിപ്പിടിച്ച് കരിംചാക്കിനായി രംഗത്ത് വന്നിട്ടുള്ളത്.
പൗരാവകാശത്തിന്റെ പേര് പറഞ്ഞ് ഇസ്ലാമിക തീവ്രവാദികൾ മുന്നോട്ട് വയ്ക്കുന്ന സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധ പ്രൊപഗണ്ടയെ ചെറുക്കേണ്ടത് ആധുനിക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
മുസ്ലീം പെൺകുട്ടികൾക്ക് തട്ടമിടാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന വ്യാജപ്രചാരണം നടത്തി ബുർഖയും നിക്കാബും സാർവത്രിക വസ്ത്രമാക്കാനുള്ള കുതന്ത്രമാണ് ഇസ്ലാമിക തീവ്രവാദികൾ പയറ്റുന്നത്. കുഞ്ഞുന്നാൾ മുതൽ സിസ്റ്റമാറ്റിക്കായി ബ്രയിൻവാഷ് ചെയ്യപ്പെട്ട കുറച്ച് പെൺകുട്ടികൾ മതഭീകരരുടെ സ്വത്വവാദവലയിൽ വീണുപോയിട്ടുണ്ട്.
അവർക്ക് നഷ്ടമായ മുഖവും വ്യക്തിത്വവും തിരിച്ചുപിടിക്കാൻ സഹായിക്കേണ്ട ബാധ്യത ജനാധിപത്യ സമൂഹങ്ങൾക്കുണ്ട്. ഒരു വ്യക്തി തനിക്ക് അടിമയായി ജീവിക്കണമെന്ന് എത്ര ശാഠ്യം പിടിച്ചാലും അത് അനുവദിച്ചു കൊടുക്കാൻ ഒരു ജനാധിപത്യരാഷ്ട്രവും തയ്യാറാവില്ല. അടിമത്തം ഒരു ചോയ്സല്ല. ചങ്ങലകളോടുള്ള പ്രണയം ഒരുതരം മാനസികരോഗമാണ്.
By, ടീം ക്രോസ് CROSS