മർക്കോസ് 8 : 22 – 30ഉൾക്കാഴ്ച. കാഴ്ചയെന്നാൽ ‘അറിവ്’ എന്നുകൂടി അർത്ഥമുണ്ട്. യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ആ അന്ധനെ അവിടെ എത്തിച്ചത്. യേശു അവനെ വ്യക്തിപരമായി പരിഗണിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്യുന്നു. സാവകാശമാണ് യേശു അവന് കാഴ്ച നൽകുന്നത്. മനുഷ്യരെ അവൻ മരങ്ങളെപ്പോലെ കാണുന്നു എന്നു പറയുമ്പോൾ, അവന് മുമ്പ് കാഴ്ച ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. എങ്ങോ…എന്നോ…നഷ്ടപ്പെട്ടതാണ്. എന്നാൽ യേശു ഘട്ടംഘട്ടമായി അവന് അവന്റെ പഴയ കാഴ്ച മാത്രമല്ല നൽകുന്നത്. ദൈവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കൂടിയാണ്. അവന്റെ Read More…
Author: Web Editor
വിശുദ്ധ മാർത്ത : ജൂലൈ 29
വിശുദ്ധ മാർത്തയെ മൂന്ന് സുവിശേഷ ഭാഗങ്ങളിൽ പരാമർശിക്കുന്നു: ലൂക്കോസ് 10: 38-42, യോഹന്നാൻ 11: 1-53, യോഹന്നാൻ 12: 1-9, കർത്താവായ യേശുവുമായുള്ള അവളും അവളുടെ സഹോദരങ്ങളായ മേരിയും ലാസറും തമ്മിലുള്ള സൗഹൃദം ഈ ഭാഗങ്ങളിൽ പ്രകടമാണ്. ലൂക്കോസിൻ്റെ സുവിശേഷത്തിൽ, മാർത്ത യേശുവിനെ തൻ്റെ വീട്ടിലേക്ക് സ്വീകരിക്കുകയും അവനെ സേവിക്കുന്നതിൽ സ്വയം ആകുലപ്പെടുകയും ചെയ്യുന്നു, കർത്താവിൻ്റെ കാൽക്കൽ ഇരുന്നു “അവൻ സംസാരിക്കുന്നത് ശ്രവിക്കുന്ന” തൻ്റെ സഹോദരി തന്നെ ശുശ്രൂഷിക്കാൻ സഹായിക്കുന്നില്ല എന്ന അവളുടെ പരാതി. കർത്താവ് മറുപടിയായി Read More…
സ്വർഗ്ഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന നിധിപോലെയാണ്..
മത്തായി 13 : 44 – 52ഉപമകളിലെ സത്യം. വയലിൽ നിധി ഒളിഞ്ഞിരിക്കുന്ന സമയം എന്നത്, യുദ്ധവും കലാപങ്ങളും നിറഞ്ഞിരുന്ന ഒരു കാലഘട്ടമാണ്. ശത്രുകരങ്ങളിൽ നിന്നും തങ്ങളുടെ സമ്പാദ്യം മണ്ണിൽ മറച്ചു, ഓടി മറയുന്നവർ ഒരുപക്ഷേ തിരിച്ചു വരാറില്ല. വന്നാൽ തന്നെ നിധി ഒളിപ്പിച്ച സ്ഥലം കണ്ടെത്തണമെന്നുമില്ല. ഇവിടെ വയലിൽ നിധി കണ്ടെത്തിയ ഒരുവൻ, വിവേകപൂർവ്വം തനിക്കുള്ളത് മുഴുവൻ വിറ്റ്, ആ വയൽ സ്വന്തമാക്കുന്നു. സ്വർഗ്ഗരാജ്യം കണ്ടെത്തിയവനും ഇതുപോലെതന്നെ. എന്നാൽ അത് ഏറെ ശ്രമകരമാണ്. ഈ നിധി Read More…
വാകക്കാട് ഹൈസ്കൂളിൽ അൽഫോൻസാ ദിനാചരണം: വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയും
വാകക്കാട് : ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി ഇന്നും നിലകൊള്ളുന്നു. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് സ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടം സ്ഥിതി ചെയ്യുന്നത് Read More…
വിശുദ്ധ അൽഫോൻസാമ്മ: ജൂലൈ 28
സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 – ന് ജനിച്ചു. അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. Read More…
സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; മൂന്നു ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേ മാര്‍ തട്ടില്‍ പറഞ്ഞു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് Read More…
വിശുദ്ധ പാന്തലിയോണ്‍: ജൂലൈ 27
ജൂലായ് 27 ന് തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധ പാന്തലിയോണ്‍ ബാച്ചിലർമാരുടെയും ഫിസിഷ്യൻമാരുടെയും രക്ഷാധികാരിയാണ്. ആജീവനാന്ത സാധാരണക്കാരനായ അദ്ദേഹം മാക്സിമിനിയനസ് ചക്രവർത്തിയുടെ വൈദ്യനായിരുന്നു. തൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ അദ്ദേഹം തൻ്റെ വിശ്വാസം ഉപേക്ഷിച്ചു. പക്ഷേ ഒടുവിൽ അദ്ദേഹം സഭയിലേക്ക് മടങ്ങി. അന്ധനായ ഒരു മനുഷ്യനെ യേശുവിൻ്റെ നാമം ഉച്ചരിച്ചുകൊണ്ട് അത്ഭുതകരമായി സുഖപ്പെടുത്തി. പാന്തലിയോണ്‍ തൻ്റെ പിതാവിനെ പരിവർത്തനം ചെയ്തു. അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തിന് വലിയൊരു സമ്പത്ത് ലഭിച്ചു. അവൻ അടിമകളെ മോചിപ്പിക്കുകയും തൻ്റെ സമ്പത്ത് ദരിദ്രർക്കിടയിൽ വിതരണം Read More…
സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ കരുണയുള്ളവരായിത്തീരാം
മത്തായി 18:21-35ഹൃദയപൂർവ്വം. നിർദ്ദയനായ ഭൃത്യൻ്റെ കണക്കു തീർക്കാനാഗ്രഹിച്ച രാജാവ് തൻ്റെ മുൻപിൽ കൊണ്ടുവന്ന ഒരുവനോട് അവൻ്റെ സകല വസ്തുക്കളും – ഭാര്യയെയും മക്കളെയുമടക്കം വിറ്റ് കടം വീട്ടുവാൻ കൽപ്പിച്ചു. എന്നാൽ പിന്നീട് മനസ്സലിഞ്ഞ് അവൻ്റെ കടം ഇളച്ചു കൊടുക്കുകയും അവനെ വിട്ടയയ്ക്കുകയും ചെയ്യുന്നു. പതിനായിരം താലത്ത് കടപ്പെട്ടിരുന്നവനാണ് ഇവൻ എന്നത് രംഗം ഗൗരവമേറിയതാക്കുന്നു. അവൻപുറത്തിറങ്ങിയപ്പോൾ നൂറു ദനാറ തനിക്ക് തരുവാൻ കടപ്പെട്ടിരുന്നവനെ കണ്ടുമുട്ടുന്നു. അവൻ്റെ കഴുത്തു പിടിച്ചു ഞെരിച്ച് മർദിയ്ക്കുന്നു. അവൻ കേണപേക്ഷിച്ചുവെങ്കിലും കരുണ കാണിയ്ക്കാതെ അവനെ Read More…
വിശുദ്ധ ജോക്കിമും വിശുദ്ധ ഹന്നയും: ജൂലൈ 26
കന്യാമറിയത്തിൻ്റെ മാതാപിതാക്കളും യേശുക്രിസ്തുവിൻ്റെ മുത്തശ്ശിമാരുമാണ് വിശുദ്ധ ആനിയും ജോക്കിമും. വിശുദ്ധ ജോക്കിം ഒരു പുരോഹിതനോ വിശുദ്ധനോ ആയിരുന്നു. അവൻ വിശുദ്ധ ആനിയെ വിവാഹം കഴിച്ചു. ഡേവിഡ് രാജാവിൻ്റെ ഭവനത്തിലും വംശത്തിലും പെട്ടവളായിരുന്നു വിശുദ്ധ ആനി. വിശുദ്ധ ആനി ജനിച്ചത് ബെത്‌ലഹേമിലാണ്, അവളുടെ പേര് ഹന്നയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അതിനർത്ഥം ‘കൃപ’ എന്നാണ്. വിശുദ്ധ ജോക്കിമും ആനയും വിവാഹിതരായി 20 വർഷമായി, പക്ഷേ കുട്ടികളില്ലായിരുന്നു. തങ്ങൾക്ക് ഒരു കുട്ടിയെ തരാൻ വിശുദ്ധ ജോക്കിം ദൈവത്തോട് അപേക്ഷിച്ചു. ഉപവാസത്തിനും പ്രാർത്ഥനയ്ക്കും Read More…










